പേസിന് ആനുകൂല്യമുള്ള ഓസിസ് പിച്ചിൽ രണ്ട് സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളർമാരെ മാത്രം ആശ്രയിക്കുന്ന ഇന്ത്യയുടെ തന്ത്രം രണ്ടാം മത്സരത്തിൽ പാടെ തകർന്നതാണ്.
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ താരകൈമാറ്റത്തിന് രാജസ്ഥാന്‍ റോയല്‍സ് തയാറെടുക്കുന്നുവെന്ന് സൂചന. നേരത്തെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ഹർദിക് പാണ്ട്യ മുംബൈ ഇന്ത്യൻസിലേക്ക് പോയതാണ് ഐപിഎൽ ചരിത്രത്തിലെ ഇത് വരെയുള്ള ഏറ്റവും ഉയർന്ന ട്രേഡ്. അന്ന് 15 കോടി രൂപയ്ക്കാണ് ഈ
മലയാളി താരം സഞ്ജു സാംസൺ നിലവിൽ ഇന്ത്യയുടെ ടി20 ടീമിൽ മാത്രമാണ് സ്ഥിര സാനിധ്യം. എന്നാൽ സഞ്ജുവിന്റെ ടി20 സ്ഥാനവും അപകടത്തിലാണെന്നും, താരം ഉടൻ ടി20 ടീമിൽ നിന്നും പുറത്തേക്ക് പോകാനുള്ള സാധ്യതകളും ഉയർന്ന് വരികയാണ്. ALSO READ: INDvsAUS; മൂന്നാം
പുതിയ പന്തിൽ പേസ് ബൗളർമാർക്ക് ചെറിയ 'ചലനം' (movement) ലഭിക്കാൻ സാധ്യതയുണ്ട്. കളി തുടങ്ങുന്ന ആദ്യ ഓവറുകളിൽ ഇത് ബാറ്റർമാർക്ക് ഒരു വെല്ലുവിളിയായേക്കാം.
ഇന്ത്യൻ നിയമത്തിലെ പുതിയ നിയന്ത്രണങ്ങൾ കാരണം ഡ്രീം11-ൻ്റെ പ്രധാന വരുമാന മാർഗ്ഗം ബാധിക്കപ്പെട്ടതോടെയാണ് കമ്പനി ആഗോള വിപണിയിലേക്ക് തിരിഞ്ഞത്.
ടോസ് ലഭിച്ച ഓസിസ് നായകൻ മിച്ചൽ മാർഷ് ബൗളിംഗ് തിരഞ്ഞെടുക്കുമ്പോൾ മെൽബണിലെ പിച്ചിൽ പേസർമാർക്ക് ലഭിക്കുന്ന അഡ്വാൻറ്റേജുകളെ സൂചിപ്പിച്ചിരുന്നു.
ഫോർമാറ്റിന് അനുയോജ്യനായ താരമല്ല എന്ന പേരിൽ ഒരു ഇന്ത്യൻ താരത്തിനെതിരെ വിമർശനം ഉയരുകയാണ്.
യുവാൻ മാത്രമല്ല, യുവാന്റെ സഹതാരവും കേരളത്തിൽ പന്ത് തട്ടാൻ ഒരുങ്ങുകയാണ്.
താരങ്ങളുടെ ശരാശരിയ്ക്കും താഴെയുള്ള പ്രകടനത്തെ കൂടാതെ ചർച്ചയായ മറ്റൊരു ഘടകമാണ് പോർച്ചുഗീസ് മുന്നേറ്റ താരം ടിയാഗോ ആൽവസിന്റെ അസാനിധ്യം.
അടുത്ത മത്സരത്തിൽ ഇരുവരെയും ആദ്യ ഇലവനിൽ ഇറക്കരുതെന്നാണ് ആരാധക അഭിപ്രായം.









