നാലാം ദിവസം അവസാന ഒരു മണിക്കൂറിൽ, പ്രത്യേകിച്ച് അവസാന രണ്ട് വിക്കറ്റുകൾ വീണ രീതിയിൽ, തങ്ങൾക്ക് കുറച്ചുകൂടി നന്നായി കളിക്കാമായിരുന്നുവെന്ന് ഗിൽ ചൂണ്ടിക്കാട്ടി.അഞ്ചാം ദിനം രാവിലെ ഇംഗ്ലണ്ട് പദ്ധതികളുമായി വന്ന രീതിയും തങ്ങൾക്ക് വെല്ലുവിളിയായി. ടോപ്പ് ഓർഡറിൽ ഒരു 50 റൺസ്
കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) സീസണിൽ സഞ്ജുവിന് പ്രതീക്ഷിച്ചപോലെ തിളങ്ങാനായിരുന്നില്ല. ഇത് ദേശീയ ടീമിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, KCL രണ്ടാം സീസൺ സഞ്ജുവിന് ഏറെ നിർണായകമാണ്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഒരു ഇന്ത്യൻ പരിശീലകന് അവസരം നൽകാൻ തയ്യാറാണെങ്കിൽ, ഖാലിദ് ജമീൽ ഒരു മികച്ച ഓപ്ഷനാണ്.
കഴിഞ്ഞ സീസണിൽ ചെന്നൈയിൽ കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് താരം ജംഷദ്പൂരിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്.
സാബി അലോൺസോ റയൽ മാഡ്രിഡിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷം ടീമിനെ അഴിച്ചുപണിയാനുള്ള ശ്രമങ്ങളിലാണ്. യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും, തന്റെ ശൈലിക്കിണങ്ങിയ കളിക്കാരെ ടീമിലെത്തിക്കാനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകൾക്ക് താത്കാലിക ആശ്വാസം നൽകുന്ന സൂചനകൾ
ഡ്യൂറൻഡ് കപ്പിൽ നിന്ന് പിന്മാറിയതും, വിദേശ താരങ്ങൾക്ക് ക്ലബ് വിടാൻ അനുമതി നൽകിയതും, പുതിയ സൈനിംഗുകൾ നടത്താത്തതുമെല്ലാം ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കെയാണ് ക്ലബ്ബിന്റെ ഭാഗത്തുനിന്നുള്ള പുതിയൊരു പ്രകോപനം.
ലീഗിന്റെ ഭാവി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ, കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് പ്രമുഖ വിദേശ താരങ്ങൾ ഇന്ത്യൻ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്നാണ് റിപോർട്ടുകൾ.
ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ടെക്നിക്കൽ ബാറ്റർമാരിലൊരാളാണ് രാഹുൽ. നിലവിൽ ടെസ്റ്റിൽ ഓപ്പണറായി കളിക്കുന്ന അദ്ദേഹത്തിന്, ഏകദിനത്തിൽ മധ്യനിരയിലാണ് സ്ഥാനം.
ISL സീസൺ മുന്നോട്ട് പോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലും, പല പ്രമുഖ ക്ലബ്ബുകളും പുതിയ വിദേശ താരങ്ങളെ ടീമിലെത്തിക്കുകയും പ്രീ-സീസൺ പ്ലാനുകൾ ആസൂത്രണം ചെയ്യുന്നുമുണ്ട്. ഇത് പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള അവരുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.









