2014-ൽ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന കാലത്താണ് ഈ തട്ടിപ്പ് നടന്നത്. 386,361.93 യൂറോ പിഴയും മൂന്ന് വർഷത്തേക്ക് പൊതു ആനുകൂല്യങ്ങളിൽ നിന്ന് വിലക്കും അദ്ദേഹത്തിന് വിധിച്ചിട്ടുണ്ട്. നികുതി വെട്ടിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്ലബിന്റെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ആൻസലോട്ടി കോടതിയിൽ
കക്കയെ സഹ പരിശീലകനാക്കിയുള്ള നീക്കത്തിന് പിന്നാലെ നീണ്ട നാളുകൾക്ക് ശേഷം ബ്രസീലിയൻ താരത്തെ ദേശീയ ടീമിലേക്ക് മടക്കി കൊണ്ട് വരാനുള്ള നീക്കവും ആഞ്ചലോട്ടി നടത്തുന്നതായി നിരവധി അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി അടുത്ത സീസണിൽ ടീമിനോടൊപ്പമുണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. ഇപ്പോഴിതാ റയൽ പുതിയ പരിശീലകനെ നോട്ടമിട്ടതായാണ് റിപോർട്ടുകൾ.


