ചർച്ചകൾക്ക് കൃത്യമായൊരു ഗതി നൽകിക്കൊണ്ട് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുല്ലോ നിർണായകമായൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
വരുന്ന സീസണിലേക്ക് ടീമിന് കരുത്തുപകരാൻ അനുയോജ്യരായ ഏതാനും പ്രമുഖ ഇന്ത്യൻ താരങ്ങളുമായി ക്ലബ്ബ് മാനേജ്‌മെന്റ് ഇതിനോടകം തന്നെ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.
ഇത്രയും കാലം മഞ്ഞപ്പടയുടെ സ്വന്തം കോട്ടയായിരുന്ന ഹോം ഗ്രൗണ്ടിൽ നിന്ന് ക്ലബ്ബ് മാറിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇരുകൂട്ടരും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കൈമാറ്റ തുകയെച്ചൊല്ലിയുള്ള ഭിന്നതകൾ കാരണം കാര്യം തീരുമാനത്തിൽ എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ തുകയുടെ കാര്യത്തിൽ ഇരുപക്ഷവും ധാരണയിലെത്തിയതായും ഒഫിഷ്യൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് അറിയാൻ സാധിക്കുന്നത്.
അദ്ദേഹം ക്ലബ്ബിൽ തുടരണമെന്ന് ആരാധകരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഈ തുടർച്ചയ്ക്ക് പിന്നിൽ നിർണ്ണായകമായ ഒരു കണ്ടീഷൻ കൂടിയുണ്ട്.
ക്ലബ്ബ് അടുത്ത ഐഎസ്എൽ സീസണിൽ കളിക്കുമോ എന്നതിനെക്കുറിച്ചുള്ള അവ്യക്തതകൾക്കും ഉത്തരമായി ബ്ലാസ്റ്റേഴ്സുമായി അടുത്ത വൃത്തങ്ങൾ സൂചനകൾ നൽകുകയാണ്.
ഗാരി ഹൂപ്പർ, വിസെന്റെ ഗോമസ്, അഡ്രിയാൻ ലൂണ തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്‌സിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്.
ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സും ഐപിഎല്ലിലെ കരുത്തരായ രാജസ്ഥാൻ റോയൽസും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിച്ചാൽ ഒരു ബന്ധവും ഇല്ല എന്നതായിരിക്കും ഉത്തരം. എന്നാൽ കളിയിലെ മികവിനേക്കാൾ ഉപരിയായി, ഇരു ടീമുകളുടെയും മാനേജ്‌മെന്റുകൾ കാണിക്കുന്ന ചില 'അബദ്ധങ്ങൾ' ക്ക് ചില സമാനതകളുണ്ട്.







