കേരളാ ബ്ലാസ്റ്റേഴ്സിനായി 44 മത്സരങ്ങൾ കളിച്ച ദിമി 28 ഗോളുമായി ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ കൂടിയാണ്.
തുടക്കത്തിൽ ലഭിച്ച അവസരങ്ങളിൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ, പിന്നീട് നിരന്തരമായ പരിക്കുകൾ താരത്തിൻ്റെ കരിയറിൽ വില്ലനായി. പരിക്കുകൾ കാരണം ടീമിൻ്റെ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായ താരം പിന്നീട് സബ് ബെഞ്ചിൽ ഒതുങ്ങി.
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ഗോൾകീപ്പറാണ് ആൻഡ്രേ ഒനാന. എന്നാൽ, അദ്ദേഹത്തിന്റെ പ്രകടനം ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്തിയിട്ടില്ല.
പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഈ ട്രാൻസ്ഫർ യാഥാർത്ഥ്യമായാൽ അത് ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറും.
പത്ത് വർഷത്തെ സേവനത്തിന് ശേഷം ടോട്ടൻഹാം ക്യാപ്റ്റൻ സോൺ ഹ്യൂങ്-മിൻ ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ നിലവിൽ ട്രാൻസ്ഫർ വിൻഡോയിൽ പുതിയൊരു വിങറിനായുള്ള തിരച്ചിലാണ് ക്ലബ് മാനേജ്‍മെന്റ്. നിലവിൽ സൺ പകരക്കാരനായി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിങർ റോഡ്രിഗോയെ
ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചില സ്റ്റാഫുകളുടെയും കളിക്കാരുടെയും കരാറുകൾ സസ്പെൻഡ് ചെയ്തതായി സൂചനയുണ്ട്. ഇത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.
ഫെലിക്സിന് പിന്നാലെ മറ്റൊരു പോർച്ചുഗീസ് സൂപ്പർ താരത്തെ കൂടി ടീമിലെത്തിക്കാൻ അൽ-നസ്ർ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ ശക്തമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റോബർട്ട് ലെവൻഡോവ്സ്കിയുടെ കരാർ അടുത്ത വർഷം അവസാനിക്കുന്നതിനാൽ പകരക്കാരനെ കണ്ടെത്തേണ്ടത് അവർക്ക് അത്യാവശ്യമാണ്.
യുവപ്രതിഭകളുടെ ബാഹുല്യം ടീമിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ലാ മാസിയയിൽ നിന്നുള്ള പ്രതിഭകൾ ധാരാളമുണ്ടെങ്കിലും, എല്ലാവർക്കും കളിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യം ചില താരങ്ങളെ ക്ലബ്ബ് വിടാൻ പ്രേരിപ്പിച്ചേക്കും.
പ്രമുഖ മാധ്യമമായ COPE റിപ്പോർട്ട് ചെയ്തതനുസരിച്ച്, റോഡ്രിഗോയ്ക്ക് ക്ലബ് വിടണമെങ്കിൽ രണ്ട് പ്രധാന നിബന്ധനകൾ അംഗീകരിക്കേണ്ടിവരും.









