അടുത്ത വർഷം ലോകകപ്പ് നടക്കാനിരിക്കെ താരത്തിന്റെ നീക്കം അർജന്റീന ടീമിനും ഗുണകരമാവില്ല എന്നാണ് അഭിപ്രായം. കാരണം മികച്ച താരങ്ങളുള്ള ലീഗുകളിൽ കളിക്കുമ്പോൾ മാത്രമേ ഒരു താരത്തിന്റെ പ്രകടനവും ഉയരുകയുള്ളു.
ഈ ട്രാൻസ്ഫർ യാഥാർത്ഥ്യമായാൽ, വരും സീസണുകളിൽ യൂറോപ്പിലെ മറ്റ് ടീമുകൾക്ക് റയൽ മാഡ്രിഡ് വലിയ വെല്ലുവിളിയുയർത്തും എന്നതിൽ സംശയമില്ല.
പ്രാദേശിക പ്രതിഭകളെ കണ്ടെത്തുന്നതിലും അവർക്ക് അവസരം നൽകുന്നതിലും ബ്ലാസ്റ്റേഴ്സ് പലപ്പോഴും പരാജയപ്പെടുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ജസ്റ്റിനെപ്പോലെ കഴിവുള്ള ഒരു താരത്തെ കണ്ടെത്താത് ബ്ലാസ്റ്റേഴ്സിന് ഭാവിയിൽ തിരിച്ചടിയായേക്കാം
ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ താരങ്ങളെ കൈമാറ്റം ചെയ്യുന്നത് വളരെ അപൂർവമാണ്. ലൂയിസ് ഫിഗോ റയൽ മാഡ്രിഡിലേക്ക് പോയതിന് ശേഷം ഇത് കൂടുതൽ സങ്കീർണ്ണമായി. അതുകൊണ്ട് തന്നെ, ഈ കൈമാറ്റത്തിന് റയൽ മാഡ്രിഡ് തയാറാകുമോ എന്നത് കണ്ടറിയണം.
നിലവിൽ ലിവർപൂളിന്റെ ഭാഗത്തുനിന്ന് ആഭ്യന്തര ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളതെങ്കിലും, ബാഴ്സലോണയ്ക്ക് ഇത് ആശങ്ക നൽകുന്ന വാർത്തയാണ്.
നിലവിൽ ലോക റെക്കോർഡ് ട്രാൻസ്ഫർ തുക 222 മില്യൺ യൂറോയാണ്. 2017-ൽ ബാഴ്സലോണയിൽ നിന്ന് നെയ്മറിനെ പി.എസ്.ജി സ്വന്തമാക്കിയപ്പോഴാണ് ഈ തുക നൽകിയത്.
ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റർ യുണൈറ്റഡ് നിലവിൽ പുതിയ ഗോൾകീപ്പറിനായുള്ള തിരച്ചിലിലാണ്. ഈയൊരു സ്ഥാനത്തേക്ക് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മുൻഗണന അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ്. താരം ഇപ്പോൾ കളിക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടിയാണ്. നിലവിൽ
പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ സ്വീഡിഷ് മുന്നേറ്റ താരം അലക്സാണ്ടർ ഇസാകിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ലിവർപൂൾ. അഭ്യൂഹങ്ങൾ പ്രകാരം നിലവിൽ 120 മില്യൺന്റെ ഓഫറാണ് ലിവർപൂൾ നൽകിയിരിക്കുന്നത്. നേരത്തെ ലിവർപൂൾ 100 മില്യൺ ന്റെ
സാമ്പത്തികമായി ഉയർന്ന ആവശ്യങ്ങൾ ഉന്നയിക്കുന്ന കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കുന്ന ഒരു നയം റയൽ മാഡ്രിഡിനുണ്ട്. നേരത്തെയും പല പ്രമുഖ താരങ്ങളുടെയും കാര്യത്തിൽ ഇത് കണ്ടിട്ടുള്ളതാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ട്രാൻസ്ഫർ വിപണിയിൽ വീണ്ടും റെക്കോർഡ് തുകയ്ക്ക് കളിക്കാർ കൂടുമാറുന്നു. എഫ്.സി. ഗോവയുടെ പ്രതിരോധ താരം ജയ് ഗുപ്തയെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ എഫ്.സി.യാണ് ഈ സീസണിലെ മറ്റൊരു വലിയ സൈനിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. എഫ്സി ഗോവയുടെ ഒരു









