ഈ വാദത്തിന് പിന്നിൽ പ്രധാനമായും ഉള്ളത് സഞ്ജു ആരാധകരാണ്, അല്ലെങ്കിൽ സഞ്ജുവിനെ ഇഷ്ടപ്പെടുന്നവരുടെ വാദമാണിത്.
ഐപിഎല്ലിൽ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് രണ്ട് പകരക്കാരെ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ സൗത്ത് ആഫ്രിക്കൻ താരം ഡികോക്ക്, ഇന്ത്യൻ താരം രാജ് ബാവ എന്നിവർക്ക് പകരം മഹിപാൽ ലോമോർ, രുചിത് അഹിർ എന്നിവരെയാണ് മുംബൈ കൊണ്ട് വന്നിരിക്കുന്നത്. ഇക്കാര്യം ഐപിഎൽ അധികൃതർ
അതേ സമയം, ശിവം ദുബെ, ബ്രെവിസ്, ഋതുരാജ് എന്നിവർ മോശം ഫോമിലാണ് എങ്കിലും ഇവരൊയൊക്കെ നിലനിർത്താനാണ് ക്ലബ്ബിന്റെ തീരുമാനം.
അടുത്ത സീസണിലെ ഐഎസ്എല്ലിനെ (ISL) പറ്റി ഇത് വരെയും വ്യക്തത വന്നിട്ടില്ല. ഐഎസ്എൽ നടക്കുമോ ഇല്ലയോ എന്നുറപ്പില്ലെങ്കിലും തങ്ങളുടെ താരങ്ങളെ നിലനിർത്തണം എന്ന മൈൻഡ് ആണ് ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാന്. കഴിഞ്ഞ സീസണിൽ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ ഉയർന്ന പ്രതിഫലം
ഈ സീസണിൽ (IPL 2026) കളിച്ച 14 മത്സരങ്ങളിൽ ഏഴ് വീതം ജയവും പരാജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. തുടർച്ചയായ മൂന്നാം സീസണിലാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്. അതിനാൽ ആരാധക പ്രതിഷേധവും രൂക്ഷമാണ്.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശമായി ലോകകപ്പ് സ്‌ക്വാഡിൽ രണ്ട് ഐഎസ്എൽ താരങ്ങൾ ഇടം പിടിച്ചിരിക്കുകയാണ്. ആ രണ്ട് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം…
തോൽവിയുടെ പടുകുഴിയിൽ നിന്നും ആഷ്‌ലി വെസ്റ്റ്വുഡിന്റെ കരങ്ങളിലൂടെ രക്ഷപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) 17 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുകയാണ്. സീസൺ അവസാനിച്ചെങ്കിലും അടുത്ത സീസൺ എന്താവുമെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കളേറെയാണ്. അടുത്ത സീസണെ കുറിച്ചുള്ള ആശങ്കകൾ തന്നെയാണ്
ഈ വർഷം ഐപിഎൽ ലേലത്തിന് മുമ്പ് നടന്ന ട്രേഡിൽ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ച താരങ്ങളാണ് വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കരനും. സഞ്ജു സാംസണെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് സിഎസ്കെയ്ക്ക് കൈമാറിയാണ് രാജസ്ഥാൻ ഇരുതാരങ്ങളെയും വാങ്ങിച്ചത്.
ജസ്പ്രീത് ബുംറ എന്ന പേര് കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്ങിന് കുന്തമുനയാകുന്ന മറ്റൊരു ഓപ്‌ഷൻ ഉണ്ടോ എന്നത് സംശയമാണ്. ഏകദിനത്തിലും ടെസ്റ്റിലും മുഹമ്മദ് സിറാജ്, ടി20യിൽ അർശ്ദീപ് സിങ് എന്നീ പേരുകളുണ്ടങ്കിലും ബുംറയെ പോലെ വിശ്വസ്തരല്ല ഇവർ. അതിനാൽ തന്നെ
ലോകഫുട്ബാളിൽ വൻ വിപ്ലവങ്ങൾക്ക് കാരണമായേക്കാവുന്ന പുതിയ നീക്കത്തിന് ഫിഫതുടക്കം കുറിക്കുന്നതായി റിപ്പോർട്ടുകൾ. 2030 ൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ആകെ ടീമുകളുടെ എണ്ണം 66 ആയി ഉയർത്തുന്നത് ഇപ്പോൾ ഫിഫ ഗൗരവമായി ചർച്ച ചെയ്യുകയാണ്. ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും









