രാജസ്ഥാൻ റോയൽസിൽ സഞ്ജുവിനെതിരെ രണ്ട് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്.
39 കോടിയോളം രൂപയുടെ വലിയ ലേല ബഡ്ജറ്റുമായി സിഎസ്കെ ലേലത്തിൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) അടുത്ത സീസണിന് മുമ്പ് ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. ടീമിൻ്റെ പ്രധാന കളിക്കാരായിരുന്ന ചിലരെ നിലനിർത്താതെ ടീമിൽ നിന്ന് പുറത്താക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവ ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരെ നിലനിർത്താൻ സാധ്യതയില്ലെന്ന വാർത്തയാണ്
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് കൂടുമാറില്ലായെന്നാണ്. IPL 2025 സീസൺ കഴിഞ്ഞത് മുതൽ CSK രാജസ്ഥാൻ റോയൽസിൽ നിന്ന് താരത്തെ ട്രേഡ് ഓപ്ഷനിലൂടെ സ്വന്തമാക്കാൻ നോക്കുന്നുണ്ട്. എന്നാൽ
ഈ നീക്കം നടപ്പായാൽ, കേരളത്തിലെ ക്രിക്കറ്റ് സംസ്കാരത്തിന് വലിയ ഉണർവ് ലഭിക്കും. പ്രാദേശിക സാമ്പത്തിക രംഗത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും ഐപിഎൽ മത്സരങ്ങൾ പുതുജീവൻ നൽകുമെന്നതാണ് പ്രതീക്ഷ.
മികച്ച ഒരു ഇന്ത്യൻ ഫിനിഷറെ ടീമിലെത്തിക്കാനും സിഎസ്കെ തീരുമാനിച്ചിട്ടുണ്ട്. ഡെവാൾഡ് ബ്രെവിസിനൊപ്പം ഫിനിഷറായി കളിക്കാൻ കഴിയുന്ന താരത്തെയാണ് ടീം തേടുന്നത്.
ചെന്നൈ, കൊൽക്കത്ത എന്നിവരെക്കൂടാതെ സഞ്ജുവിനെ ടീമിലെത്തിക്കാൻ സാധ്യതയുള്ള മൂന്നാമത്തെ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസാണെന്ന് അദ്ദേഹം പറയുന്നു.
സഞ്ജുവിനെ ടീമിൽ നിലനിർത്തണോ റിലീസ് ചെയ്യണോ എന്ന കാര്യത്തിൽ റോയൽസാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. താരത്തെ വിൽക്കുകയാണെങ്കിൽ ചെന്നൈ, കൊൽക്കത്ത ടീമുകൾ രംഗത്തുണ്ട്.
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനോട് തന്നെ ടീം വിടാൻ അനുവദികണമെന്ന് അഭ്യർത്ഥിച്ചതായി വ്യാഴാഴ്ച cricbuzz റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം സഞ്ജു സാംസണും രാജസ്ഥാൻ റോയൽസിന്റെ മാനേജ്‌മെന്റും തമ്മിൽ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. തന്നെ മറ്റ്
യുവപേസർ മായങ്ക് യാദവ്, സ്പിന്നർ രവി ബിഷ്ണോയ് എന്നിവർക്കൊപ്പം, ദക്ഷിണാഫ്രിക്കൻ പവർ ഹിറ്റർ ഡേവിഡ് മില്ലർ എന്നിവരെ റിലീസ് ചെയ്യാനാണ് എൽഎസ്ജിയുടെ പദ്ധതിയെന്നാണ് സൂചനകൾ.








