ഹൃതിക് തിവാരി ബ്ലാസ്റ്റേഴ്സിലേക്ക്.. ഈ റൂമർ ആരാധകർക്കിടയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ എന്താണ് ഇതിന്റെ വാസ്തവം? പരിശോധിക്കാം…
താരങ്ങളുടെ ട്രാൻസ്ഫറിനൊപ്പം തന്നെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ലബ്ബിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിലും വളരെ നിർണായകമായ ഒരു അപ്ഡേറ്റ് പുറത്തുവന്നിട്ടുണ്ട്.
2016-ൽ മഞ്ഞക്കുപ്പായത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടിയ ശേഷം നീണ്ട പത്ത് വർഷങ്ങൾക്കിപ്പുറമാണ് താരം ആദ്യമായി ഔദ്യോഗികമായി വീണ്ടും ഒരു ഫുട്ബോൾ മത്സരത്തിൽ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.
2017-ൽ ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ താരത്തിന് ഐഎസ്എല്ലിൽ 73 മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുമുണ്ട്.
ഇംഗ്ലീഷ് മുന്നേറ്റതാരം മാർക്കസ് റാഷ്ഫോർഡിന്റെ കാര്യത്തിലാണ് ഫബ്രിസിയോയ്ക്ക് പിഴച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിലൂടെയാണ് ആരാധകരെ ആകെ അമ്പരപ്പിച്ചുകൊണ്ട് റൊമാനോ ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
ഒരു കളിക്കാരന് ക്ലബ്ബുമായി കരാറുള്ളപ്പോൾ മറ്റ് ക്ലബ്ബിലേക്ക് പോവുകയാണെങ്കിൽ സ്വാഭാവികമായും വലിയൊരു തുക ട്രാൻസ്ഫർ ഫീയായി ഈടാക്കാൻ ക്ലബ്ബിന് നിയമപരമായ അവകാശമുണ്ട്. എന്നാൽ താരങ്ങളുടെ താല്പര്യം മാത്രം പരിഗണിച്ച് അവരെ വെറുതെ വിട്ടുകൊടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്തത്.
ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് പാണ്ട്യയെ കൈമാറാൻ മുംബൈ 5 ഓപ്‌ഷനുകൾ മുന്നോട്ട് വെച്ചെന്നാണ്.
ഈയൊരു വമ്പൻ ട്രേഡ് ഡീലിന് മുംബൈയും തയ്യാറാണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ പകരം അവർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ഒട്ടും ചെറുതല്ല.
ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ഐഎസ്എല്ലിലെ വൻകിട ശക്തികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.









