മത്സരത്തിൽ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് ശേഷം മിനുറ്റുകൾക്കകം ഒരു കിടിലൻ ഗോൾ നേടിയതും ആ ഗോൾ നേട്ടം റോണോ ആഘോഷിച്ചതുമാണ് ഇപ്പോൾ ചർച്ചാവിഷയം.
ഇൻ്റർ മിയാമിക്ക് വേണ്ടി 35-ാം മിനിറ്റിൽ ഗോൾ വേട്ടക്ക് തുടക്കമിട്ട മെസ്സി, 63-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ഗോളാക്കി മാറ്റി. തുടർന്ന് 81-ാം മിനിറ്റിൽ വീണ്ടും വല കുലുക്കിയതോടെയാണ് താരം ഹാട്രിക്ക് പൂർത്തിയാക്കിയത്.
ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖ് ആണ് ഗോൾ നേടിയത്. നായകൻ അഡ്രിയാൻ ലൂണയുടെ വകയാണ് അസിസ്റ്റ്.
വാറും ഫുട്ബോൾ വീഡിയോ സപ്പോർട്ട് സിസ്റ്റവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. വാറിലേക്ക് പ്രവേശിക്കുന്നതിന് ഭാഗമായി നടത്തുന്ന ഒരു സംവിധാനമാണ് ഫുട്ബോൾ വീഡിയോ സപ്പോർട്ട് സിസ്റ്റം.
ആദ്യ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇന്ത്യയുടെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..
നിർണായക പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുബോൾ ഓസിസ് നിരയിലെ ഒരു സുപ്രധാന മാറ്റം ഇന്ത്യയ്ക്ക് തിരിച്ചടി നല്കാൻ സാധ്യതയുള്ള ഘടകമാണ്.
ബാംബോലിം സ്റ്റേഡിയത്തിലെ മത്സരങ്ങൾക്ക് ടെലികാസ്റ്റ് ഇല്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ ഒരു ഇടപെടൽ നടത്തിയിരിക്കുകയാണ്.
സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങൾ ലൈവ് ടെലികാസ്റ്റ് ഉണ്ടാവില്ല.
33 കാരനായ താരം മധ്യനിരയിലും ഫിനിഷിങ് റോളിലും മികവ് പുലർത്തുന്ന താരമാണ്. ടി20 ക്രിക്കറ്റിലാണ് താരം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നത്.
സൂപ്പർ കപ്പിലും വരാനിരിക്കുന്ന ഐ.എസ്.എൽ. സീസണിലും ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ നടപ്പിലാക്കാൻ സാധ്യതയുള്ള പ്രധാന തന്ത്രം 'ക്വിക്ക് പ്ലേ' ആയിരിക്കുമെന്നാണ് ക്ലബ്ബ് പങ്കുവെക്കുന്ന പരിശീലന വീഡിയോകളിൽ നിന്നും ലഭിക്കുന്ന സൂചന.









