പുതിയ ഉടമകൾ വരുമ്പോൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ എല്ലാം മാറിമാറിയും എന്ന് ആരാധകർ ആഗ്രഹിക്കരുത്. മറിച്ച് അഭിപ്രായം ഉയർത്താനും വിമർശനം ഉയർത്താനും അവർക്കൊരു സമയം നൽകേണ്ടതുണ്ട്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തിട്ടില്ലെങ്കിലും നടപടികളൊക്കെ പൂർത്തിയായിട്ടുണ്ട്. ഔദ്യോഗിക കൈമാറ്റം രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്നാണ് റിപോർട്ടുകൾ. ഇതിനിടയിൽ ബ്ലാസ്റ്റേഴ്സിന് ശുഭകരമായ ഒരു സൂചന കൂടി പുറത്ത് വന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിലാണ് പുതിയ അപ്ഡേറ്റ്.
അടുത്ത സീസണിലേക്കായി പുതിയ ഉടമകൾ നടത്തിയ 2 നിർണായക നീക്കങ്ങൾ കൂടി പുറത്ത് വരികയാണ്.
താരങ്ങളുടെ ട്രാൻസ്ഫറിനൊപ്പം തന്നെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്ലബ്ബിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിലും വളരെ നിർണായകമായ ഒരു അപ്ഡേറ്റ് പുറത്തുവന്നിട്ടുണ്ട്.
ഉടമസ്ഥാവകാശത്തിലെ അനിശ്ചിതത്വത്തേക്കാൾ ആരാധകരെ ഭയപ്പെടുത്തുന്നത് വരാനിരിക്കുന്ന പുതിയ ഐഎസ്എൽ സീസണിനെക്കുറിച്ചുള്ള സംശയങ്ങളാണ്.
ഇവർക്ക് പകരം മറ്റെതെങ്കിലും ക്ലബ്ബിന് അവസരം നൽകില്ലെന്നും 13 ടീമുകളെ മാത്രം ഉൾപ്പെടുത്തി സീസൺ മുൻപോട്ട് കൊണ്ടുപോകുമെന്നും എഐഎഫ്എഫ് വ്യക്തമാക്കിയിട്ടുണ്ട്.
2016-ൽ മഞ്ഞക്കുപ്പായത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടിയ ശേഷം നീണ്ട പത്ത് വർഷങ്ങൾക്കിപ്പുറമാണ് താരം ആദ്യമായി ഔദ്യോഗികമായി വീണ്ടും ഒരു ഫുട്ബോൾ മത്സരത്തിൽ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.
ലോകകപ്പിൽ തിളങ്ങിയ വോസിഞ്ഞ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ കേപ് വെർദെ ടീമിനൊപ്പം ഇന്ത്യയിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
പുതിയ നിക്ഷേപകർ വൈകുന്നതും വരും സീസണിലേക്കുള്ള ഒരുക്കങ്ങൾ മന്ദഗതിയിലാകുന്നതും ആരാധകരിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ക്ലബ്ബിന്റെ ഭാവി സുരക്ഷിതമാകുന്ന ഒരു ശാശ്വത പരിഹാരമാണ് അണിയറയിൽ ഒരുങ്ങുന്നത്.
2017-ൽ ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ താരത്തിന് ഐഎസ്എല്ലിൽ 73 മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുമുണ്ട്.









