വമ്പൻ ട്രേഡ് ഡീൽ ഏതാണ്ട് ഉറപ്പിച്ച ഈ സാഹചര്യത്തിലാണ്, രവീന്ദ്ര ജഡേജ ട്രേഡ് സംബന്ധിച്ച് ഒരു പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
മലയാളി താരം സഞ്ജു സാംസൺ ഇപ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു കായികതാരമാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം അഭിമാനകരമായ നേട്ടമാണ്. സഞ്ജുവിനെ പ്രധാന ചർച്ചാവിഷയമാക്കാൻ കാരണം നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ട്രേഡ് ഡീൽ തന്നെയാണ്. സഞ്ജു സാംസൺ ട്രേഡ് സംബന്ധിച്ച
സഞ്ജു സാംസണെ വിട്ടുനൽകുന്നതിന് പകരമായി ചെന്നൈ സൂപ്പർ കിംഗ്‌സിൽ (csk) നിന്ന് രവീന്ദ്ര ജഡേജയെ കൈമാറ്റം ചെയ്യാനാണ് രാജസ്ഥാൻ റോയൽസിന് ഏറ്റവും കൂടുതൽ താൽപ്പര്യം. എന്നാൽ, ഈ നിർദ്ദേശത്തെ സി.എസ്.കെ. അനുകൂലിക്കുന്നില്ല.
സഞ്ജു സാംസൺ ടു ചെന്നൈ സൂപ്പർ കിങ്‌സ് ഡീലിനായി കാത്തിരിക്കുകയാണ് എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ അഭ്യൂഹങ്ങളാണ് ഈയൊരു ട്രേഡ് നീക്കവുമായി പുറത്ത് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സഞ്ജു
കഴിഞ്ഞ കുറെ മാസങ്ങളായി സഞ്ജു സാംസൺ രാജസ്ഥാൻ വിടുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്. സഞ്ജുവിനെ സ്വന്തമാക്കാനായി നിലവിൽ IPL ലെ ഒട്ടേറെ പ്രമുഖ ടീമുകൾക്കും താല്പര്യമുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2026 മിനി ഓക്ഷൻ മുന്നോടിയായി സഞ്ജു സാംസണെ ട്രേഡ്
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ താരകൈമാറ്റത്തിന് രാജസ്ഥാന്‍ റോയല്‍സ് തയാറെടുക്കുന്നുവെന്ന് സൂചന. നേരത്തെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ഹർദിക് പാണ്ട്യ മുംബൈ ഇന്ത്യൻസിലേക്ക് പോയതാണ് ഐപിഎൽ ചരിത്രത്തിലെ ഇത് വരെയുള്ള ഏറ്റവും ഉയർന്ന ട്രേഡ്. അന്ന് 15 കോടി രൂപയ്ക്കാണ് ഈ
ചെന്നൈയുടെ 'തലയും ചിന്നത്തലയും' എന്നു പറഞ്ഞ് ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. സഞ്ജുവിനെ ചെന്നൈയിലെത്തിക്കൂ എന്നാണ് ആരാധകരുടെ ആവശ്യം.
ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് വിവിധ ഐപിഎൽ ടീമുകളും അവർ റിലീസ് ചെയ്യാൻ സാധ്യതയുള്ള താരങ്ങളെപറ്റിയും അറിയാം..
കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ അഫ്ഘാൻ ബൗളർ ഫസൽ ഹഖ് ഫാറൂഖിയെ രാജസ്ഥാൻ റിലീസിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് കൗതുകകരം.
സിഎസ്കെ, കെകെആർ എന്നീ ടീമുകളിലേക്ക് സഞ്ജു പോവാനുള്ള സാധ്യതയും നേരത്തെ ഉയർന്ന് വന്നിരുന്നു. എന്നാലിപ്പോഴിതാ ഈ രണ്ട് ടീമുകളും സഞ്ജുവിനെ സ്വന്തമാക്കാനുള്ള സാധ്യത കുറഞ്ഞെന്നും പകരം മറ്റൊരു ടീം താരത്തിനായി പദ്ധതികൾ തയാറാക്കുന്നതായി പ്രമുഖ സ്‌പോർട് റിപ്പോർട്ടർ രോഹിത് ജുഗ്ലാൻ സൂചന








