വിഷയത്തിൽ ചർച്ചകൾ നടത്തി ഒരു പരിഹാരം കണ്ടെത്താനാണ് ക്ലബ്ബുകളുടെ ശ്രമം. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്ക് ഇത് വളരെ നിർണായകമാണ്.
ഇപ്പോൾ ഹൈദരാബാദ് എഫ്സി ഒരു മികച്ച താരത്തെ സ്വന്തമാകുന്നു എന്നാണ് വാർത്ത ബ്രസീലിൽ നിന്നുള്ള 29 കാരനായ റഫാൽ റിബേറിയോ എന്ന പ്രതിരോധ നിരാകരനെയാണ് ടീമിൽ എത്തിക്കുന്നത്.
ഐഎസ്എൽ ഷെഡ്യൂളിനെക്കുറിച്ചുള്ള വ്യക്തത ഇല്ലാത്തത് ക്ലബ്ബുകളുടെ ട്രാൻസ്ഫർ നീക്കങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വളരെ സൂക്ഷിച്ചാണ് ഈ വിഷയത്തിൽ നീങ്ങുന്നത്.
അതിൽ ഒന്നാമൻ മുൻ ഇന്ത്യൻ ദേശീയ ടീമിന്റെ ഇംഗ്ലീഷ് പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റിന്.അദ്ദേഹം ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിനെ മികവിലേക്ക് നയിച്ച മനുഷ്യനാണ്.
അതിൽ ഇന്ത്യയിലെ സ്റ്റാർ പരിശീലകൻ ഖാലിദ് ജമീൽ മുതൽ.ഒഡീഷ എഫ്സിയുടെ സ്പാനിഷ് കോച്ച് സെർജിയോ ലൊബേറ മുൻ മോഹൻ ബഗാൻ കോച്ച് ഹബാസ് മുൻ ഇന്ത്യൻ പരിശീലകനായ കോൺസ്റ്റന്റിന്.
ഐഎസ്എൽ 2025-26 സീസൺ തന്നെ 'ഓൺ ഹോൾഡ്' ആണെന്ന റിപ്പോർട്ടുകളാണ് ഇന്ത്യൻ ഫുട്ബോളിനെ ആശങ്കയിലാഴ്ത്തുന്നത്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള 'മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ്' (MRA) പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ അനിശ്ചിതത്വത്തിന്
പ്രാദേശിക പ്രതിഭകളെ കണ്ടെത്തുന്നതിലും അവർക്ക് അവസരം നൽകുന്നതിലും ബ്ലാസ്റ്റേഴ്സ് പലപ്പോഴും പരാജയപ്പെടുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ജസ്റ്റിനെപ്പോലെ കഴിവുള്ള ഒരു താരത്തെ കണ്ടെത്താത് ബ്ലാസ്റ്റേഴ്സിന് ഭാവിയിൽ തിരിച്ചടിയായേക്കാം
'കരം' എന്ന ചിത്രത്തിൽ ഇവാന് ഒരു പ്രധാന വേഷമുണ്ടോ അതോ ചിത്രവുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും സഹകരണമാണോ ഇതെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ.
കഴിഞ്ഞ സീസണിൽ ചെന്നൈയിൽ കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് താരം ജംഷദ്പൂരിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്.
ഡ്യൂറൻഡ് കപ്പിൽ നിന്ന് പിന്മാറിയതും, വിദേശ താരങ്ങൾക്ക് ക്ലബ് വിടാൻ അനുമതി നൽകിയതും, പുതിയ സൈനിംഗുകൾ നടത്താത്തതുമെല്ലാം ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കെയാണ് ക്ലബ്ബിന്റെ ഭാഗത്തുനിന്നുള്ള പുതിയൊരു പ്രകോപനം.









