ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന് (FSDL) സമർപ്പിച്ച ഔദ്യോഗിക നിർദ്ദേശത്തിൽ, ISL അടുത്ത 10 വർഷത്തേക്ക് വ്യക്തമായ കലണ്ടർ വിൻഡോയോടെ നടത്താൻ തയ്യാറാണെന്ന് AIFF അറിയിച്ചത് ഐഎസ്എൽ തുടരും എന്നതിന്റെ സൂചനയാണ്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഒരു ഇന്ത്യൻ പരിശീലകന് അവസരം നൽകാൻ തയ്യാറാണെങ്കിൽ, ഖാലിദ് ജമീൽ ഒരു മികച്ച ഓപ്ഷനാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകൾക്ക് താത്കാലിക ആശ്വാസം നൽകുന്ന സൂചനകൾ
ISL എന്ന പേരിന് പകർപ്പവകാശ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ, മറ്റൊരു പേരിലായിരിക്കും AIFF പുതിയ ലീഗ് ആരംഭിക്കുക. നിലവിലെ സാഹചര്യത്തിൽ AIFF-ന്റെ തീരുമാനം ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായകമാകും
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിരവധി അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ശ്രദ്ധേയമായ ഒരു പേരാണ് മുൻ പഞ്ചാബ് എഫ്.സി. മാനേജർ സ്റ്റെയ്ക്കോസ് വെർഗെറ്റിസിന്റേത്.
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിരവധി അപേക്ഷകളാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ലഭിച്ചിട്ടുള്ളത്. അതിൽ മൂന്ന് പ്രമുഖ പരിശീലകരുടെ പേരുകൾ നിലവിൽ പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യൻ സാഹചര്യങ്ങളെയും ഇവിടുത്തെ കളിക്കാരെയും കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള ധാരണയുണ്ട്. ഈ പരിചയസമ്പത്ത് ദേശീയ ടീമിന് മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
വിദേശ കളിക്കാർ ലീഗിന്റെ ഗുണനിലവാരത്തെയും ആകർഷണീയതയെയും സ്വാധീനിക്കുന്നുണ്ട്. വിദേശ കളിക്കാരുടെ എന്ന കുറയ്ക്കുന്നതോടെ ലീഗിന്റെ നിലവിലെ നിലവാരം കുറയുമോ എന്ന ആശങ്കയുമുണ്ട്.
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ മനോലോ മാർക്കേസിന് പകരക്കാരനായി ആര് വരുമെന്ന ചർച്ചകൾ സജീവമാകുകയാണ്. പുതിയ അപേക്ഷകൾ സ്വീകരിച്ച് അതിൽ നിന്ന് ഒരാളെ എഐഎഫ്എഫ് തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനിടയിൽ ഒരാളുടെ പേര് ഇന്ത്യൻ ഫുട്ബോൾ ആരാധകരിൽ
നിലവിൽ, ഒരു ഐഎസ്എൽ ടീമിന് ഐഎസ്എൽ സ്‌ക്വാഡിൽ ആകെ 6 വിദേശികളെ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ, ഈ പുതിയ നിയമം വരുന്നതോടെ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകളെ വിദേശ ക്വാട്ടയിൽ ഉൾപ്പെടുത്താതെ ആഭ്യന്തര സൈനിംഗുകളായി







