ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ട്വന്റി ട്വന്റി ക്യാപ്റ്റൻസി സ്ഥാനവുമായി ബന്ധപ്പെട്ട് അണിയറയിൽ കടുത്ത ഭിന്നതകൾ പുകയുന്നതായി റിപ്പോർട്ട്. പുതിയ ക്യാപ്റ്റൻ ആരാകണമെന്ന കാര്യത്തിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിൽ രണ്ട്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ കീഴിൽ ഒരു പുതിയ തലമുറ മാറ്റത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ നൽകുന്നത്. സീനിയർ കളിക്കാർക്ക് മാത്രം മുൻഗണന നൽകുന്ന പഴയ രീതികൾക്ക് പകരം
മികച്ച ഫോമിനെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അർഹരായ കളിക്കാരെ അവഗണിക്കുന്ന രീതി IND vs NZ പരമ്പരയിലും ആവർത്തിക്കുകയാണ്. ടീം സെലക്ഷനിൽ അഗാർക്കറുടെയും ഗംഭീറിന്റെയും 'ഫേവറിറ്റിസം' അടിവരയിടുന്ന ചില പ്രധാന തീരുമാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
IND vs NZ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിമാറിയിരിക്കുകയാണ്. ന്യൂസിലാൻഡിനെതിരെ ഈ മാസം 11-ന് ആരംഭിക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള സ്ക്വാഡിൽ യുവ സീം ബൗളിംഗ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയതാണ് മുൻ താരം എസ്.
സഞ്ജുവിന്റെ കാര്യത്തിൽ ഇപ്പോൾ പൂർണ്ണമായി സന്തോഷിക്കാൻ കഴിയില്ല. അതിന് ചില പ്രധാന കാരണങ്ങളുണ്ട്.
ഗൗതം ഗംഭീർ എല്ലാ ഫോർമാറ്റുകളിൽ നിന്നും സീനിയർ താരങ്ങളെ ഒഴിവാക്കി, തൻ്റെ കാഴ്ചപ്പാടുകൾ പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കുന്ന ഒരു യുവ ടീമിനെയാണ് വാർത്തെടുക്കാൻ ശ്രമിക്കുന്നത്
ടീമിലെ താരങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുക എന്നത് ഗംഭീറിന്റെ രീതിയാണ്
ഞ്ജുവിന് പകരം ടീമിലെടുത്ത ജിതേഷ് ശർമയെയും പതിയെ പുറത്താക്കി അടുത്ത ടി20 ലോകകപ്പിന് പന്തിനെ തിരിച്ചെത്തിക്കാനാണ് പ്ലാൻ. എന്നാൽ ആരാണ് ഈ പദ്ധതിക്ക് പിന്നിൽ? ആരുടെ നീക്കത്തിന്റെ ഫലമായാണ് സഞ്ജു മൂന്നാം ടി20യിൽ നിന്നും പുറത്തായത്. പരിശോധിക്കാം..
ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു യുവപ്രതിഭയുടെ ഉദയത്തിന് സാക്ഷ്യം വഹിക്കുകയാണ്.
മൂന്നാം നമ്പറിൽ കളിച്ച് ശീലമുള്ള സഞ്ജു ടീമിലുണ്ടായിരിക്കെയാണ് സമീപകാലത്തൊന്നും മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാത്ത ദുബെയ്ക്ക് ഗംഭീർ അവസരം നൽകുന്നത്.









