ഗൗതം ഗംഭീർ എല്ലാ ഫോർമാറ്റുകളിൽ നിന്നും സീനിയർ താരങ്ങളെ ഒഴിവാക്കി, തൻ്റെ കാഴ്ചപ്പാടുകൾ പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കുന്ന ഒരു യുവ ടീമിനെയാണ് വാർത്തെടുക്കാൻ ശ്രമിക്കുന്നത്
രോഹിതിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയത് കൃത്യമായ തിരക്കഥ ഒരുക്കിയാണെന്നും അദ്ദേഹത്തിൻറെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഇതിന് കൂട്ട്നിന്നെന്നുമുള്ള ഒരു ഫാൻ തിയറി കൂടി ഇപ്പോൾ സജീവമാണ്.
ടി20യിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ചതും ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയ്ക്ക് മുന്നോടിയായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ഇന്ത്യൻ ജേഴ്സിയിൽ ഇരുവരെയും നമ്മൾ കണ്ടിട്ട് നാളുകളേറെയായി.
സീനിയർ താരങ്ങൾ ഏകദിന ടീമിൽ തുടരണമെങ്കിൽ അവർ ഒരു നിബന്ധന പാലിക്കണമെന്നാണ് ഗംഭീർ നിർദേശിച്ചിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ആശങ്കയുണർത്തുന്ന വാർത്തയാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. ഇന്ത്യൻ ഏകദിന നായകൻ രോഹിത് ശർമ്മ ഏകദിന ടീമിൽ നിന്നും പുറത്താകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനായി പരിഗണിക്കാവുന്ന താരമാണ് ഗില്ലെന്നും എന്നാൽ ടെസ്റ്റ് നായക സ്ഥാനത്തേക്ക് ഗിൽ യോജിച്ചവനല്ലെന്നും അഭിപ്രായം ഉയർന്നിരുന്നു. അതിനെ സാധുകരിക്കുന്നതാണ് ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നായകൻ ഗിൽ നടത്തിയ ഒരു മണ്ടൻ തീരുമാനം.
ആരാധകർ കൈവിടുന്നു എന്നുള്ള സൂചന പുതിയ നായകൻ ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. അതിനാൽ ഇംഗ്ലീഷ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഗില്ലിന് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുകയുള്ളു.
വിരാട് കോഹ്ലി രോഹിത് ശർമയെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവന നടത്തിയത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. മുംബൈ ഇന്ത്യൻസിന്റെ സ്ഥിരം ഇമ്പാക്ട് പ്ലയെർ ആണ് രോഹിത് ശർമ. ചില മത്സരങ്ങളിൽ ഓരോവർ പോലും ഫീൽഡ് ചെയ്യാതെ ബാറ്റിങ്ങിന് മാത്രമായി രോഹിത്
ഉദാഹരണമായി ഈ ഐപിഎൽ സീസൺ കഴിഞ്ഞാൽ ആകെ ഒമ്പത് ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളത്. ചുരുക്കി പറഞ്ഞാൽ അടുത്ത ഏഴ് മാസത്തിൽ ഇന്ത്യ കളിക്കേണ്ടത് ഒമ്പത് ഏകദിനം മാത്രമാണെന്ന്..
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായ ഗിൽ ഉടൻ ഇന്ത്യയുടെ മറ്റ് ഫോർമാറ്റുകളിലും നായകനാവും എന്ന കാര്യത്തിൽ സംശയമില്ല. അതിന് വേണ്ടി തന്നെയാണ് ഗില്ലിനെ ഗംഭീറും ബിസിസിഐഈ രീതിയിൽ വളർത്തിയെടുത്തത്.









