നായകൻ രജത് പടിദാറിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന ആർസിബിയ്ക്ക് 5 താരങ്ങളുടെ സേവനം നിർണായക മത്സരങ്ങളിൽ ഉണ്ടാവില്ല എന്നതാണ് ആരാധകരെ നിരാശയിലാക്കുന്നത്. ദേശീയ ടീം ദൗത്യവും പരിക്കുമാണ് ആർസിബിയ്ക്ക് വില്ലനായി എത്തുന്നത്. ആ അഞ്ച് താരങ്ങൾ ആരൊക്കെയാന്നെന്ന് പരിശോധിക്കാം..
അതേ സമയം, നിലവിൽ ഹേസൽവുഡിനെ കൂടാതെ ലുങ്കി എൻഗിഡി, നുവാൻ തുഷാര എന്നീ വിദേശ പേസ് ഓപ്ഷനുകൾ ആർസിബിക്കുണ്ട്.
ഇന്ത്യ- പാക് സംഘർഷ സാഹചര്യത്തിൽ താൽകാലികമായി നിർത്തി വെച്ച ഐപിഎൽ മത്സരങ്ങൾ വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. മെയ് 16 ന് ഐപിഎല്ലിന് വീണ്ടും തുടക്കമാവുമെന്നാണ് വിവരങ്ങൾ. എന്നാൽ ഐപിഎൽ താൽകാലികമായി നിർത്തി വെച്ചത് ഗുണം ചെയ്ത ഒരു ടീമുണ്ട്.. ഏതാണ് ആ
ഇത്തവണ ഐപിഎല്ലിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ് റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു. ചരിത്രത്തിൽ ആദ്യമായി ഒരു ഐപിഎൽ കിരീടം എന്ന ലക്ഷ്യത്തിലേക്ക് അവർ കുതിക്കുമ്പോൾ വലിയൊരു തീർച്ചടി കൂടി അവർക്ക് ലഭിച്ചിരിക്കുകയാണ്. ടീമിന്റെ പ്രധാന വിദേശ താരത്തിന്റെ പരിക്കാണ് ആർസിബിക്ക് തിരിച്ചടിയായിരിക്കുന്നത്. ഓസിസ്
കടുത്ത വിമർശനം എന്നതിലുപരി അവരിൽ നിന്നും കൂടുതൽ പ്രകടനം പ്രതീക്ഷിക്കുന്ന എന്ന രീതിയിലാണ് ബോബട്ടിന്റെ പ്രസ്താവന. ബോബട്ട് വിമർശിച്ച ആ രണ്ട് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..
രാജസ്ഥാന്റെ താൽകാലിക നായകൻ റിയാൻ പരാഗിന്റെ ഒരു തെറ്റാത്ത തീരുമാനം കൂടി ചർച്ചയാവുകയാണ്. ആർസിബി ബാറ്റിംഗ് കോച്ചായ ദിനേശ് കാർത്തിക്കടക്കം ഇക്കാര്യം പരോക്ഷമായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ഐപിഎല്ലിലെ ആർസിബി- രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ ആർസിബി താരം നടത്തിയ ഐസിസി നിയമലംഘനം ഇപ്പോൾ ചർച്ചയാവുകയാണ്. ആർസിബി താരം സുയാഷ് ശർമയാണ് നിയമവിരുദ്ധ ഫീൽഡിങ് നടത്തിയത്.
ഒരാളെയും മുൻവിധികളോട് കൂടി വിമർശിക്കരുത്… കാരണം അയാളായിരിക്കാം പിന്നീട് നമ്മുക്കൊരു ഉപകാരത്തിന് സഹായമായെത്തുക..
ഫുൾ ടോസ് പന്ത് മാത്രം അടിക്കാനറിയുന്ന താരത്തിന് ഇത്രയും തുക മുടക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് ആരാധകർ ചോദിച്ചത്. കൂടാതെ ആ തുകയ്ക്ക് ഇംഗ്ലീഷ് താരം വിൽ ജാക്സിനെ തിരിച്ച് വിളിക്കുന്നതായിരുന്നു നല്ലത്, തുടങ്ങീ വിമർശനങ്ങൾ ആർസിബിയ്ക്ക് നേരെ ഉയർന്നു.
ഗുജറാത്തിനെതിരെ അർദ്ധസെഞ്ചുറി നേടുകയും സിഎസ്കെയ്ക്കെതിരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും താരം പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും സ്ഥിരത കാണിക്കുന്നില്ലെന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.