സഞ്ജുവിന്റെ റെഡ് ബോൾ ക്രിക്കറ്റിലെ ഭാവി എന്താകുമെന്ന് കണ്ടറിയണം. ഇന്ത്യയുടെ ടെസ്റ്റ് പ്ലാനുകളിൽ അദ്ദേഹം ഇല്ലെന്നത് വ്യക്തമായ സൂചനയാണ്.
സഞ്ജു സാംസൺ എന്ന ബ്രാൻഡ് ഒരു ടൂർണമെന്റിന് നൽകുന്ന മൂല്യം വളരെ വലുതാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവ് മാത്രമല്ല, അദ്ദേഹത്തിന്റെ ജനപ്രിയതയും ആരാധകരുമായുള്ള ബന്ധവുമാണ് ഈ മാറ്റത്തിന് പിന്നിൽ.
അടുത്ത ലേലത്തിൽ പൊന്നും വില ലഭിക്കാൻ സാധ്യതയുള്ള 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം..
കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) സീസണിൽ സഞ്ജുവിന് പ്രതീക്ഷിച്ചപോലെ തിളങ്ങാനായിരുന്നില്ല. ഇത് ദേശീയ ടീമിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, KCL രണ്ടാം സീസൺ സഞ്ജുവിന് ഏറെ നിർണായകമാണ്.
ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഒരു ഏകദിന, ടി20 പരമ്പര സംഘടിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി 'ന്യൂസ് വയർ' എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ഈ എവേ പരമ്പര മൂലം മലയാളി താരം
അഞ്ച് രാജസ്ഥാൻ റോയൽസ് താരങ്ങൾക്ക് മറ്റ് ഫ്രാഞ്ചൈസികളിൽ നിന്ന് ട്രേഡ് അന്വേഷണങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങൾ അടക്കം ഇക്കാര്യം പങ്ക് വെക്കുന്നുണ്ട്. ഏതൊക്കെയാണ് ആ അഞ്ച് താരങ്ങൾ എന്നുള്ളത് പരിശോധിക്കാം..
യുവതാരങ്ങളെ വളർത്തുന്നതിൽ പേര് കേട്ടവരാണ് രാജസ്ഥാൻ. കൂടാതെ പരിശീലകൻ രാഹുൽ ദ്രാവിഡും യുവതാരങ്ങളിൽ താൽപര്യമുള്ള പരിശീലകനാണ്. രവീന്ദ്ര ജഡേജ, അശ്വിൻ ശിവം ദുബെ എന്നിവരെ ആവശ്യപ്പെടുന്നതിനേക്കാൾ ഉചിതം ആയുഷിന്റെ പോലെ വലിയ ഭാവിയും ദീർഘകാല പദ്ധതിയുമുള്ള ഒരു താരത്തെ സ്വന്തമാക്കുന്നതാണ്.
സഞ്ജുവിനെപ്പോലെ ഒരു പ്രമുഖ താരത്തെ ലേലത്തിൽ സ്വന്തമാക്കാൻ വലിയ തുക മുടക്കേണ്ടി വരും, ഇത് CSK-യുടെ ലേല ബജറ്റിനെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ സഞ്ജുവിനായി മറ്റു ടീമുകളും ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതും സിഎസ്കെയ്ക്ക് തിരിച്ചടിയാണ്. എന്നാൽ സഞ്ജുവിനെ ലഭിക്കാതെ വരികയാണ്
സഞ്ജു തന്നെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടതെങ്കിലും ഖേൽ നൗ പോലുള്ള മാധ്യമങ്ങൾ സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമെന്ന് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ റോയൽ വിടുന്ന സഞ്ജു സിഎസ്കെയിലേക്ക് പോകുമെന്ന് ഖേൽ നൗ ഉറപ്പിക്കുന്നില്ല. പക്ഷെ, സിഎസ്കെ താരത്തിനായി ശക്തമായ ശ്രമങ്ങൾ നടത്തുന്നുവെന്നാണ് ഖേൽ നൗ
ഇന്ത്യൻ കായിക രംഗത്തെ പ്രധാന മാധ്യമങ്ങളിൽ ഒന്നായ ഖേൽ നൗവാണ് ഇപ്പോൾ സഞ്ജുവിന്റെ വിഷയത്തിൽ ഒരു സുപ്രധാന റിപ്പോർട്ട് പങ്ക് വെച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യൻ കായിക രംഗവുമായി വിശ്വാസയോഗ്യമായ പല വാർത്തകളും റിപ്പോർട്ട് ചെയ്ത മാധ്യമമാണ് ഖേൽ നൗ എന്നതിനാൽ സമൂഹമാധ്യമങ്ങളിൽ








