സിഎസ്കെ, കെകെആർ എന്നീ ടീമുകളിലേക്ക് സഞ്ജു പോവാനുള്ള സാധ്യതയും നേരത്തെ ഉയർന്ന് വന്നിരുന്നു. എന്നാലിപ്പോഴിതാ ഈ രണ്ട് ടീമുകളും സഞ്ജുവിനെ സ്വന്തമാക്കാനുള്ള സാധ്യത കുറഞ്ഞെന്നും പകരം മറ്റൊരു ടീം താരത്തിനായി പദ്ധതികൾ തയാറാക്കുന്നതായി പ്രമുഖ സ്‌പോർട് റിപ്പോർട്ടർ രോഹിത് ജുഗ്ലാൻ സൂചന
ഇന്ത്യൻ ഫുട്ബോളിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്. അതിനാൽ, ബ്ലാസ്റ്റേഴ്സിന് ഇനി ഇന്ത്യൻ സൈനിംഗുകൾ നടത്താൻ കഴിയുമോ എന്ന സംശയം പല ആരാധകർക്കുമുണ്ട്.
വിദേശ ക്വാട്ട ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചപ്പോൾ നിർണായക പൊസിഷനിലേക്ക് ഒരു വിദേശ താരം ഇത്തവണ ഇല്ല എന്നത് ഒരു ആശങ്കയാണ്.
കഴിഞ്ഞ സീസണിൽ ലോണിൽ പോയ താരങ്ങളും പ്രീ- സീസൺ ക്യാമ്പിൽ തിരിച്ചെത്തിയിട്ടുണ്ട്.
പുതിയ താരങ്ങൾക്ക് അവസരം നൽകുന്നതിനൊപ്പം തന്നെ, പ്രധാന കളിക്കാരെ പരിക്ക് പോലുള്ള അപകട സാധ്യതകളിൽ നിന്ന് അകറ്റി നിർത്തുമെന്നും സ്കലോണി ഉറപ്പ് നൽകി. "ആരെയും ഞങ്ങൾ അപകടത്തിലാക്കില്ല (We will not risk anyone)," അദ്ദേഹം പറഞ്ഞു.
യൂറോപ്പിൽ നിന്നും മറ്റൊരു കിടിലൻ താരത്തെ കൂടി മിയാമി ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ്.
ലീഗ് ഡിസംബറിൽ ആരംഭിക്കുന്നതിനാൽ ലീഗ് പൂർത്തീകരിക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളു. അതിനാൽ പുതിയ ടീമുകൾ ഐഎസ്എല്ലിൽ എത്തുമോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു.
സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിന് കീഴിൽ നടത്തിയ ആദ്യ വിദേശ സൈനിങ് സ്പാനിഷ് താരമായ കോൾഡോ ഒബിയേറ്റയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സ്പാനിഷ് എഡിഷൻ കൂടി ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുകയാണ്.
ഇന്ന് ലോക ക്രിക്കറ്റിൽ അഫ്‌ഗാന്റെ വിജയയാത്രയ്ക്ക് പിന്നിൽ ബിസിസിഐയുടെ ശക്തമായ പിന്തുണ കൂടിയുണ്ട്. ഇപ്പോഴിതാ അഫ്ഘാന് പിന്നാലെ മറ്റൊരു രാജ്യത്തെ കൂടി ബിസിസിഐ സഹായം നൽകി ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്.
ലാലിഗയിൽ ഒന്നാം സ്ഥാനവും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനവുമായും റയൽ മാഡ്രിഡ് മുന്നേറുന്നുണ്ടെങ്കിലും പുതിയ പരിശീലകൻ സാബി അലോൺസോയുടെ കളി രീതിയോട് ചില ആരാധകർക്ക് വിയോജിപ്പുണ്ട്. ആരാധകർക്ക് മാത്രമല്ല, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് റയൽ മാഡ്രിഡ് സൂപ്പർ താരവും സാബിക്കെതിരെ









