ഒരു കളിക്കാരന് ക്ലബ്ബുമായി കരാറുള്ളപ്പോൾ മറ്റ് ക്ലബ്ബിലേക്ക് പോവുകയാണെങ്കിൽ സ്വാഭാവികമായും വലിയൊരു തുക ട്രാൻസ്ഫർ ഫീയായി ഈടാക്കാൻ ക്ലബ്ബിന് നിയമപരമായ അവകാശമുണ്ട്. എന്നാൽ താരങ്ങളുടെ താല്പര്യം മാത്രം പരിഗണിച്ച് അവരെ വെറുതെ വിട്ടുകൊടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്തത്.
കഴിഞ്ഞ ദിവസം നായകൻ ഋതുരാജ് ഗെയ്ക്‌വാദും ഇതിഹാസ താരം എം.എസ്. ധോണിയും സി.എസ്.കെ മാനേജ്‌മെന്റുമായി ചേർന്ന് പുതിയ പരിശീലകനെ കുറിച്ച് ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു.
ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് പാണ്ട്യയെ കൈമാറാൻ മുംബൈ 5 ഓപ്‌ഷനുകൾ മുന്നോട്ട് വെച്ചെന്നാണ്.
കരാറിലെ വ്യവസ്ഥകളിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുള്ളതിനാൽ കൈമാറ്റം എപ്പോൾ നടക്കുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല.
1988-ൽ രൂപീകൃതമായ ഗോവൻ ഫുട്ബോളിന്റെ ഈ പ്രതാപകാല മുഖത്തെ രാജ്യത്തെ പ്രധാന ലീഗിലേക്ക് തിരികെ എത്തിക്കാനാണ് എഐഎഫ്എഫ് കരുക്കൾ നീക്കുന്നത്.
ക്ലബ് വാങ്ങാൻ താല്പര്യപ്പെടുന്ന കൺസോർഷ്യത്തിൽ നിരവധി പ്രമുഖ വ്യവസായികളും സംരംഭകരുമുണ്ട്. ഇതിൽ വടക്കൻ കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പും ഉൾപ്പെടുന്നുണ്ട്. ഇവരാണ് ക്ലബിന്റെ പുതിയ തട്ടകം മലബാറിലേക്ക് മാറ്റണമെന്ന ശക്തമായ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
കേവലം കച്ചവട ലാഭങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധതയ്ക്ക് എപ്പോഴും മുൻഗണന നൽകുന്ന പാരമ്പര്യമാണ് ടാറ്റ ഗ്രൂപ്പിനുള്ളത്. അതിനാൽ തന്നെ ആരാധകരുടെയും കളിക്കാരുടെയും അധികൃതരുടെയും അഭ്യർത്ഥന മാനിച്ച് ജംഷഡ്പൂർ എഫ്സി തീരുമാനത്തിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷ സജീവമാണ്.
വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക്, ബ്രൂണോ ഗിമറെസ്, അലിസൺ തുടങ്ങിയ സാമ്പാ പടയിലെ സൂപ്പർ താരങ്ങൾ കൊൽക്കത്തയിലെ മൈതാനത്ത് ബൂട്ട് കെട്ടിയിറങ്ങുമോ എന്നതായിരുന്നു അത്. ആരാധകരുടെ ഈ വലിയ സംശയത്തിന് ഇപ്പോൾ വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിന്റെ തന്ത്രജ്ഞനായ മുഖ്യപരിശീലകൻ കാർലോ
മാഗ്നം സ്പോർട്സ് പൂർണമായും പടിയിറങ്ങുന്നതോടെ ബ്ലാസ്റ്റേഴ്‌സിൽ ഇനി പുതിയൊരു യുഗത്തിനാണ് തുടക്കമാകുന്നത്. മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഇത്രയും കാലം നിലനിന്നിരുന്ന തടസ്സങ്ങൾ മാറിയതോടെ ഇനി ആരാധകർ കാത്തിരിക്കുന്ന സൈനിംഗുകളുടെ പൂരം ആരംഭിക്കുകയായി.
ഈയൊരു വമ്പൻ ട്രേഡ് ഡീലിന് മുംബൈയും തയ്യാറാണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ പകരം അവർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ഒട്ടും ചെറുതല്ല.









