ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിന് പുതിയ പരിശീലകന്മാരെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ടാണ് ടീമിന്റെ പ്രകടനം പിന്നീടുണ്ടായത്. സ്റ്റാറെക്കും സഹപരിശീലകന്മാർക്കും കീഴിൽ ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലാണ് കളിച്ചത്. മോശം ഫോമിനെ തുടർന്ന് പരിശീലകന്മാരെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത മത്സരത്തിനുവേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത രണ്ടു മത്സരങ്ങളും കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ചുള്ള ഹോം മത്സരങ്ങളാണ്. ജനുവരി 13ന് ഒഡീഷ്യ എഫ്സിക്കെതിരെയും 18ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ക്കെതിരെയുമാണ് കേരള
ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ മുഖ്യപരിശീലകനായിരുന്ന സ്വീഡിഷ് പരിശീലകൻ മൈകൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി റീസർവ് ടീം പരിശീലകന്മാരായതോമസ്, പുരുഷോത്തമൻ എന്നിവരെയാണ് നിലവിൽ താൽക്കാലിക പരിശീലകന്മാരായി നിയമിച്ചത്. സ്റ്റാറേ പോയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളിച്ച മൂന്നു മത്സരങ്ങളിൽ
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി സൂപ്പർതാരമായ രാഹുൽ കെപി ഒഡിഷ എഫ്സിയിലെത്തുന്നത്. Also Read - ഇവാൻ ആശാന്റെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന കിടിലൻ താരത്തിനെയും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു.. ഒഡിഷ എഫ്സിയിൽ എത്തിയതിനുശേഷം
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങൾ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ വിഷമത്തിൽ ആക്കുന്നതാണ് നിലവിൽ ടീമിലുള്ള താരങ്ങളുടെ കൊഴിഞ്ഞുപോക്ക്. കേരള ബ്ലാസ്റ്റേഴ്സ് 2019 മുതൽ ജേഴ്സി അണിയുന്ന മലയാളി സൂപ്പർതാരമായ രാഹുൽ കെ