മത്സരത്തിൽ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് ശേഷം മിനുറ്റുകൾക്കകം ഒരു കിടിലൻ ഗോൾ നേടിയതും ആ ഗോൾ നേട്ടം റോണോ ആഘോഷിച്ചതുമാണ് ഇപ്പോൾ ചർച്ചാവിഷയം.
ഫെലിക്സിന് പിന്നാലെ മറ്റൊരു പോർച്ചുഗീസ് സൂപ്പർ താരത്തെ കൂടി ടീമിലെത്തിക്കാൻ അൽ-നസ്ർ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ ശക്തമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റൊണാൾഡോയുടെ സ്വാധീനം സൗദി ലീഗിലേക്ക് കൂടുതൽ യൂറോപ്യൻ താരങ്ങളെ ആകർഷിക്കാൻ സഹായിക്കുന്നുണ്ട്.
റൊണാൾഡോയുടെ വാക്കുകൾ കേവലം പ്രവചനങ്ങളായിരുന്നില്ല, മറിച്ച് സൗദി ഫുട്ബോളിന്റെ ഭാവിയിലേക്കുള്ള കൃത്യമായ ഉൾക്കാഴ്ചയായിരുന്നു. അദ്ദേഹത്തെ അന്ന് പരിഹസിച്ചവർക്ക് ഇത് കൃത്യമായ മറുപടിയാണ്.
എല്ലാ അഭ്യുഹങ്ങളും അവസാനിപ്പിച്ച് റോണോ താൻ അൽ- നസ്റിൽ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ റോണോ ട്രാൻസ്ഫർ അഭ്യൂഹം അവസാനിപ്പിച്ചെങ്കിലും പുതിയ നീക്കങ്ങൾക്കുള്ള കളമൊരുക്കുകയാണ് അദ്ദേഹത്തിൻറെ മാതാവ്.
70000 ത്തോളം കപ്പാസിറ്റിയുള്ള സ്റ്റേഡിയങ്ങളിൽ പലതിലും വിറ്റു പോകുന്നത് ഇരുപതിനായിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ്.
ലിവർപൂളിന്റെ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസിനെ സ്വന്തമാക്കാൻ അൽ- നസ്ർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ നീക്കങ്ങൾ പിന്നീട് മുന്നോട്ട് പോയില്ല.
സാധാരണഗതിയിൽ റോണോയിൽ കാണാത്ത വൈകാരിക നിമിഷങ്ങളാണ് ആരാധകർ കണ്ടത്.
മ്യൂണിക്കിൽ നടന്ന നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ ആദ്യം ഗോൾ നേടിയത് ജർമനിയായിരുന്നു. 48 ആം മിനുട്ടിൽ ഫ്ലോറിയാൻ വിർട്ട്സാണ് ജർമനിക്കായി വല കുലുക്കിയത്.
ഫിഫ ക്ലബ് ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ്. താരത്തെ ഫിഫ ക്ലബ് ലോകകപ്പിൽ കളിക്കുന്ന ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.









