ഫൈനലിൽ ആർസിബിയുടെ എതിരാളികളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും ഫൈനലിനെ കുറിച്ചുള്ള പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രലിയൻ താരം ഡേവിഡ് വാർണർ.
ഐപിഎൽ ചരിത്രത്തിലെ ആദ്യ കിരീടത്തിനായി ആർസിബി ഇറങ്ങുമ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിൻറെ ഒരു നിർദേശം കൂടി ആർസിബിയ്ക്ക് നിർണായകമാവുകയാണ്.
ഇത്തവണത്തെ ഐപിഎൽ സീസണിൽ സഞ്ജുവും രാജസ്ഥാൻ റോയൽസും അത്ര മാത്രം ചർച്ചയായില്ല. പരിക്ക് മൂലം സഞ്ജുവിന് കളിയ്ക്കാൻ കഴിയാത്തതും രാജസ്ഥാൻ റോയൽസിന്റെ മോശം പ്രകടനവുമൊക്കെ അതിന് കാരണമായി. എന്നാൽ ഇത്തവണ മലയാളി ക്രിക്കറ്റ് താരങ്ങൾക്കിടയിൽ സഞ്ജുവിനേക്കാൾ ചർച്ചയായത് മറ്റു രണ്ട് പേരാണ്..
ഇന്ന് നടക്കുന്ന പഞ്ചാബ് കിങ്‌സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിലെ വിജയികൾക്ക് ഫൈനൽ അങ്കത്തിന് ടിക്കറ്റെടുക്കാം. നിർണായക പോരിന് മുംബൈ ഇന്നിറങ്ങുമ്പോൾ മുംബൈ നിരയിൽ ഒരു മാറ്റം കൂടി ഇന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം..
നിർണായക മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് ജയിച്ചാൽ, അല്ലെങ്കിൽ കിരീടം നേടിയാൽ സോഷ്യൽ മീഡിയയിൽ വിമർശകർ ഉയർത്തുന്ന പ്രധാന തിയറിയാണ് ' അംബാനിയുടെ കോഴക്കളി' യെന്ന്. അംബാനി തന്റെ പണം ഉപയോഗിച്ച് കളിയെ സ്വാധിനിച്ചു എന്നതാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ മുംബൈ
കാൽമുട്ടിനാണ് പരിക്കേറ്റത് എന്നതിനാൽ വിശ്രമം അത്യാവശ്യമാണ്. അതിനാൽ താരത്തിന് പകരം ഇംഗ്ലീഷ് താരം റീസ് ടോപ്ലി പഞ്ചാബിനെതിരെ അരങ്ങേറ്റം നടത്താൻ സാധ്യതയുണ്ട്.
ഐപിഎൽ ട്രേഡ് നീക്കങ്ങൾ ആരംഭിക്കാൻ ഇനിയും സമയമുണ്ട്. സാധാരണ ഗതിയിൽ സീസൺ അവസാനിച്ചാൽ ടീമുകൾ ഓഫ് സീസണിലേക്ക് പ്രവേശിക്കും. പിന്നീട് ലേലത്തിന് ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ടീമുകൾ പുതിയ പദ്ധതി തയാറാക്കുക.
നാളെ നിർണായകമായ രണ്ടാം ക്വാളിഫയർ പോരാട്ടം നടക്കുമ്പോൾ പഞ്ചാബിനെക്കാൾ ആനുകൂല്യം മുംബൈ ഇന്ത്യൻസിനുണ്ട്. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് മുംബൈയ്ക്ക് ആനുകൂല്യമുള്ളത്. അവ എന്തൊക്കെയാണെന്ന് നോക്കാം..
ഐപിഎൽ നിയമമനുസരിച്ച് പരിക്ക് പറ്റിയ താരങ്ങൾക്ക് പകരക്കാരായി വരുന്ന താരങ്ങളെ അടുത്ത സീസണിലേക്ക് ടീമുകൾക്ക് നിലനിർത്താനാവും. അത് വിദേശ താരമായാലും ഇന്ത്യൻ താരമായാലും. എന്നാൽ ഈ നിലനിർത്തലിൽ ഒരു ചെറിയ തടസ്സം കൂടിയുണ്ട്. വളരെ നേരിയ തടസ്സം മാത്രമാണിത്.
ഐപിഎൽ വേദികൾ ഇന്ത്യൻ യുവതാരങ്ങൾ ദേശീയ ടീമിലേക്കുള്ള വാതിലായാണ് കണക്കാക്കുന്നത്. എന്നാൽ അവിടെയും അച്ചടക്ക ലംഘനം കാണിക്കുന്ന താരം ഇന്ത്യൻ ടീമിൽ പോയിട്ട് അടുത്ത ഐപിഎൽ സീസണിൽ ഉണ്ടാവുമോ എന്ന സംശയം ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.








