അങ്ങനെ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് തോൽപ്പിച്ചാണ് RCB കിരീടം സ്വന്തമാക്കുന്നത്. ഫൈനലിന്റെ ഗതി മാറ്റിയത് RCB ബാറ്റ്സ്മാൻ ഫിൽ സാൾട്ടിന്റെ കിടിലൻ ഫീൽഡിംഗ്
ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി വിജയം സ്വന്തമാക്കിയപ്പോൾ 18 വർഷത്തെ കാത്തിരിപ്പിന്റെ അവസാനം കൂടിയായിരുന്നു അത്. നിറകണ്ണുകളുമായി കോഹ്ലി ആ വിജയം ആഘോഷിച്ചപ്പോൾ അതിന് കാരണക്കാരായ 3 പേരെ കൂടി നമ്മൾക്ക് മറക്കാനാവില്ല.
ഐപിഎല്ലിൽ ഏറെ നിർണായകമായ ഫൈനൽ പോരാട്ടത്തിനായി ആർസിബിയും പഞ്ചാബ് കിങ്‌സും ഇറങ്ങുമ്പോൾ ടോസ് ലഭിക്കുന്ന ടീം ആദ്യം എന്താണ് തിരഞ്ഞെടുക്കേണ്ടത്? നിലവിലെ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് പിച്ചിന്റെ സ്വഭാവം പരിശോധിക്കാം..
പഞ്ചാബ് നിരയിൽ ആർസിബി ഭയക്കേണ്ടത് അവരുടെ നായകൻ കൂടിയായ ശ്രേയസ് അയ്യരെയാണ്. മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ പ്രകടനം നടത്തി ടീമിന് ഫൈനൽ ടിക്കറ്റ് വാങ്ങിക്കൊടുത്ത അയ്യർ ക്രീസിൽ നിലയുറപ്പിച്ചത് അപകടകാരിയാണ്. എന്നാൽ അയ്യരെ നേരിടാൻ ആർസിബിയ്ക്ക് വ്യക്തമായ പദ്ധതിയുണ്ട്.
മത്സരശേഷം നടന്ന ചടങ്ങിൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരെ പുകഴ്ത്തിയ മുംബൈ നായകൻ ഹർദിക് പാണ്ട്യ മുംബൈയുടെ ബൗളിംഗ് നിരയെ കുറിച്ചാണ് സംസാരിച്ചത്. പഞ്ചാബ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന സമയത്ത് അവരെ സമ്മർദ്ദത്തിലാക്കുന്നു ഒരു ബൗളിംഗ് പ്രകടനം ഞങ്ങളുടെ ഭാഗത്ത്
ഇന്നത്തെ മത്സരത്തിൽ മുംബൈയെ തോൽപ്പിച്ച് ഐപിഎല്ലിലെ ഒരു അപൂർവ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ശ്രേയസ് അയ്യരും പഞ്ചാബും.
മത്സരത്തിൽ ടോസ് നേടിഅയ്യർ ബൗളിംഗ് തിരഞ്ഞെടുത്തത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. ബാറ്റിങ്ങിന് വളക്കൂറുള്ള എന്നാൽ ചേസിംഗ് പരാജയപ്പെടുന്ന അഹമ്മദാബാദിലെ പിച്ചിൽ അയ്യർ എന്തിന് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു എന്ന സംശയം ആരാധകരിലും ഉയർന്നു. ടോസ്സിങ് സമയത്ത് അയ്യർ ഇതിനൊരു മറുപടിയുംനൽകിയിരുന്നു .
ഫൈനലിൽ ആർസിബിയുടെ എതിരാളികളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും ഫൈനലിനെ കുറിച്ചുള്ള പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രലിയൻ താരം ഡേവിഡ് വാർണർ.
ഐപിഎൽ ചരിത്രത്തിലെ ആദ്യ കിരീടത്തിനായി ആർസിബി ഇറങ്ങുമ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിൻറെ ഒരു നിർദേശം കൂടി ആർസിബിയ്ക്ക് നിർണായകമാവുകയാണ്.
ഇത്തവണത്തെ ഐപിഎൽ സീസണിൽ സഞ്ജുവും രാജസ്ഥാൻ റോയൽസും അത്ര മാത്രം ചർച്ചയായില്ല. പരിക്ക് മൂലം സഞ്ജുവിന് കളിയ്ക്കാൻ കഴിയാത്തതും രാജസ്ഥാൻ റോയൽസിന്റെ മോശം പ്രകടനവുമൊക്കെ അതിന് കാരണമായി. എന്നാൽ ഇത്തവണ മലയാളി ക്രിക്കറ്റ് താരങ്ങൾക്കിടയിൽ സഞ്ജുവിനേക്കാൾ ചർച്ചയായത് മറ്റു രണ്ട് പേരാണ്..









