ഐപിഎൽ ട്രേഡ് നീക്കങ്ങൾ ആരംഭിക്കാൻ ഇനിയും സമയമുണ്ട്. സാധാരണ ഗതിയിൽ സീസൺ അവസാനിച്ചാൽ ടീമുകൾ ഓഫ് സീസണിലേക്ക് പ്രവേശിക്കും. പിന്നീട് ലേലത്തിന് ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ടീമുകൾ പുതിയ പദ്ധതി തയാറാക്കുക.
നാളെ നിർണായകമായ രണ്ടാം ക്വാളിഫയർ പോരാട്ടം നടക്കുമ്പോൾ പഞ്ചാബിനെക്കാൾ ആനുകൂല്യം മുംബൈ ഇന്ത്യൻസിനുണ്ട്. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് മുംബൈയ്ക്ക് ആനുകൂല്യമുള്ളത്. അവ എന്തൊക്കെയാണെന്ന് നോക്കാം..
ഐപിഎൽ നിയമമനുസരിച്ച് പരിക്ക് പറ്റിയ താരങ്ങൾക്ക് പകരക്കാരായി വരുന്ന താരങ്ങളെ അടുത്ത സീസണിലേക്ക് ടീമുകൾക്ക് നിലനിർത്താനാവും. അത് വിദേശ താരമായാലും ഇന്ത്യൻ താരമായാലും. എന്നാൽ ഈ നിലനിർത്തലിൽ ഒരു ചെറിയ തടസ്സം കൂടിയുണ്ട്. വളരെ നേരിയ തടസ്സം മാത്രമാണിത്.
ഐപിഎൽ വേദികൾ ഇന്ത്യൻ യുവതാരങ്ങൾ ദേശീയ ടീമിലേക്കുള്ള വാതിലായാണ് കണക്കാക്കുന്നത്. എന്നാൽ അവിടെയും അച്ചടക്ക ലംഘനം കാണിക്കുന്ന താരം ഇന്ത്യൻ ടീമിൽ പോയിട്ട് അടുത്ത ഐപിഎൽ സീസണിൽ ഉണ്ടാവുമോ എന്ന സംശയം ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് 208 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈ നിരയിൽ ജസ്പ്രീത് ബുമ്രയുടെ മികച്ച സ്പെൽ ചർച്ചയാവുന്നതോടെ മറ്റൊരു ഇന്ത്യൻ യുവതാരം കൂടി അഭിനന്ദനത്തിന് അർഹനാവുകയാണ്.
ആർസിബി താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഫൈനലിലും ഈ പ്രകടനം ആവർത്തിക്കാനായാൽ ആർസിബിയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാം. എന്നാൽ പ്രകടനത്തോടപ്പം ഒരു ഭാഗ്യത്തിന്റെ കണക്ക് കൂടി ആർസിബിയ്ക്ക് അനുകൂലമാണ്.
പഞ്ചാബ് കിങ്സിനെ 101 റൺസിന് തീർത്ത ആർസിബി വിജയലക്ഷ്യം കേവലം പത്ത് ഓവറിൽ മറികടക്കുകയായിരുന്നു. ഇനി നിർണായകമായ ഫൈനൽ പോരിൽ കൂടി വിജയിച്ചാൽ ആർസിബിയ്ക്ക് കിരീടദാഹം അവസാനിപ്പിക്കാം.. എന്നാൽ ഫൈനലിൽ ഒരു ആശങ്ക കൂടി ആർസിബിക്കുണ്ട്.
നാളെത്തെ പോരാട്ടം ഇരുവർക്കും ജീവന്മരണ പോരാട്ടമാണ്. എന്നാൽ ഏറെ ആരാധക പിന്തുണയുള്ള മുംബൈ ഇന്ത്യൻസിന് എലിമിനേറ്ററിൽ ആശങ്കപ്പെടാൻ ചില കാരണങ്ങൾ കൂടിയുണ്ട്.
ഇന്നത്തെ മത്സരത്തിന് മഴ ഭീഷണി ഉയർത്തുമോ? മഴ ഭീഷണി ഉയർത്തിയാൽ ആര് ഫൈനലിലെത്തും? ഐപിഎൽ നിയമം പരിശോധിക്കാം…
നാളെ നടക്കുന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സാണ് ആർസിബിയുടെ എതിരാളികൾ. എന്നാൽ നിർണായക പോരാട്ടത്തിന് ഇറങ്ങും മുമ്പേ ആർസിബിയ്ക്ക് മുന്നിൽ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് ആരാധകർ.








