ഉടമസ്ഥാവകാശത്തിലെ അനിശ്ചിതത്വത്തേക്കാൾ ആരാധകരെ ഭയപ്പെടുത്തുന്നത് വരാനിരിക്കുന്ന പുതിയ ഐഎസ്എൽ സീസണിനെക്കുറിച്ചുള്ള സംശയങ്ങളാണ്.
ഇവർക്ക് പകരം മറ്റെതെങ്കിലും ക്ലബ്ബിന് അവസരം നൽകില്ലെന്നും 13 ടീമുകളെ മാത്രം ഉൾപ്പെടുത്തി സീസൺ മുൻപോട്ട് കൊണ്ടുപോകുമെന്നും എഐഎഫ്എഫ് വ്യക്തമാക്കിയിട്ടുണ്ട്.
2016-ൽ മഞ്ഞക്കുപ്പായത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടിയ ശേഷം നീണ്ട പത്ത് വർഷങ്ങൾക്കിപ്പുറമാണ് താരം ആദ്യമായി ഔദ്യോഗികമായി വീണ്ടും ഒരു ഫുട്ബോൾ മത്സരത്തിൽ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.
ലോകകപ്പിൽ തിളങ്ങിയ വോസിഞ്ഞ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ കേപ് വെർദെ ടീമിനൊപ്പം ഇന്ത്യയിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
പുതിയ നിക്ഷേപകർ വൈകുന്നതും വരും സീസണിലേക്കുള്ള ഒരുക്കങ്ങൾ മന്ദഗതിയിലാകുന്നതും ആരാധകരിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ക്ലബ്ബിന്റെ ഭാവി സുരക്ഷിതമാകുന്ന ഒരു ശാശ്വത പരിഹാരമാണ് അണിയറയിൽ ഒരുങ്ങുന്നത്.
2017-ൽ ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ താരത്തിന് ഐഎസ്എല്ലിൽ 73 മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുമുണ്ട്.
ഇംഗ്ലീഷ് മുന്നേറ്റതാരം മാർക്കസ് റാഷ്ഫോർഡിന്റെ കാര്യത്തിലാണ് ഫബ്രിസിയോയ്ക്ക് പിഴച്ചത്.
ഇവർ തമ്മിലുള്ള ശത്രുതയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 2020-ൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജി- ലിയോൺ മത്സരത്തിനിടെയാണ് ഇതിന്റെ തുടക്കം.
ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയും സീസിണിനായുള്ള തയ്യാറെടുപ്പുകളും ഈ താൽക്കാലിക മാനേജ്‌മെന്റ് രീതിയിലൂടെ തന്നെയായിരിക്കും നടക്കുക.
സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടി20 ടീമിലേക്ക് ശക്തമായി തിരിച്ചെത്താനും വരും പരമ്പരകളിൽ മികച്ച അവസരങ്ങൾ സ്വന്തമാക്കാനും ഇത് വഴിയൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.









