മിസ്റ്റർ ജോവാക്കിം ക്ലെമെന്റ്… ദയവായി അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിക്കുക' എന്നായിരുന്നു നെയ്മറുടെ കുറിപ്പ്.
നെയ്മർ വയസ്സൻ താരമാണെന്നും ഷിയോഗൈ മത്സരത്തിന് മുമ്പ് ഒരു ജാപ്പനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കളിക്കളത്തിലെ നിരന്തരമായ പിഴവുകൾ കാരണം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്ര തൃപ്തി നൽകിയ ഒരു പ്രകടനമായിരുന്നില്ല ഡാനിഷിന്റേത്. അതുകൊണ്ടുതന്നെ ആരാധകരുടെ വലിയ വിമർശനങ്ങൾക്കും ഈ മധ്യനിര താരം പലപ്പോഴും ഇരയായിട്ടുണ്ട്.
എന്നാൽ ടി20 ക്രിക്കറ്റിന് ഒട്ടും അനുയോജ്യമല്ലാത്ത രീതിയിൽ 90.48 എന്ന വളരെ കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ നിന്ന് വെറും 19 റൺസ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു.
വിവാദ തീരുമാനം എടുത്ത റഫറി സീസർ റാമോസിനെ ബ്രസീലിന്റെ വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് അയച്ച കത്തിൽ ബ്രസീൽ ആവശ്യപ്പെടുന്നുണ്ട്.
2018-19 സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ യോഗ്യതാ മത്സരങ്ങൾ കളിച്ച ചരിത്രം സുദുവയ്ക്കുണ്ട്. അതിന് തൊട്ടുമുമ്പത്തെ 2017-18 സീസണിൽ അവർ യൂറോപ്പ ലീഗിലും പയറ്റിത്തെളിഞ്ഞിരുന്നു.
പ്ലേയിംഗ് ഇലവനിൽ കളിച്ചിരുന്നെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സൂര്യവംശിക്ക് സ്വന്തമാകുമായിരുന്നു.
ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണ്ണായക പോരാട്ടത്തിൽ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മത്സരത്തിന് പിന്നാലെ ബ്രസീൽ ടീമിന്റെ യഥാർത്ഥ നായകനെ വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ. ALSO READ: ബ്രസീലിന്റെ
2023 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ കളിക്കുന്ന ഈ ഇരുപത്തൊൻപതുകാരൻ മധ്യനിര താരം പുതിയൊരു വെല്ലുവിളിക്ക് തയ്യാറെടുക്കുകയാണെന്നാണ് സൂചനകൾ.
ഗാരി ഹൂപ്പർ, വിസെന്റെ ഗോമസ്, അഡ്രിയാൻ ലൂണ തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്‌സിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്.









