ലോകകപ്പിൽ തിളങ്ങിയ വോസിഞ്ഞ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ കേപ് വെർദെ ടീമിനൊപ്പം ഇന്ത്യയിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
പുതിയ നിക്ഷേപകർ വൈകുന്നതും വരും സീസണിലേക്കുള്ള ഒരുക്കങ്ങൾ മന്ദഗതിയിലാകുന്നതും ആരാധകരിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ക്ലബ്ബിന്റെ ഭാവി സുരക്ഷിതമാകുന്ന ഒരു ശാശ്വത പരിഹാരമാണ് അണിയറയിൽ ഒരുങ്ങുന്നത്.
2017-ൽ ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ താരത്തിന് ഐഎസ്എല്ലിൽ 73 മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുമുണ്ട്.
ഇംഗ്ലീഷ് മുന്നേറ്റതാരം മാർക്കസ് റാഷ്ഫോർഡിന്റെ കാര്യത്തിലാണ് ഫബ്രിസിയോയ്ക്ക് പിഴച്ചത്.
ഇവർ തമ്മിലുള്ള ശത്രുതയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 2020-ൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജി- ലിയോൺ മത്സരത്തിനിടെയാണ് ഇതിന്റെ തുടക്കം.
ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയും സീസിണിനായുള്ള തയ്യാറെടുപ്പുകളും ഈ താൽക്കാലിക മാനേജ്‌മെന്റ് രീതിയിലൂടെ തന്നെയായിരിക്കും നടക്കുക.
സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടി20 ടീമിലേക്ക് ശക്തമായി തിരിച്ചെത്താനും വരും പരമ്പരകളിൽ മികച്ച അവസരങ്ങൾ സ്വന്തമാക്കാനും ഇത് വഴിയൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കഴിഞ്ഞ ദിവസങ്ങളിൽ ഐഎസ്‌എല്ലിൽ നടന്ന ഒരു വൻ നീക്കമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരി കൈമാറ്റത്തെ ബാധിച്ചത്.
നിരാശയും അനിശ്ചിതത്വവും നിറഞ്ഞ അന്തരീക്ഷത്തിനിടയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ ആശ്വാസം നൽകുന്ന രണ്ട് സുപ്രധാന അപ്‌ഡേറ്റുകൾ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ ആശിഷ് നെഗി.
ചർച്ചിൽ ബ്രദേഴ്സ് എത്തുന്നതോടെ 14 ടീമുകൾ എന്ന കണക്ക് നിലനിൽക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് മറ്റൊരു ടീമിന്റെ പങ്കാളിത്തം കൂടി അനിശ്ചിതത്വത്തിലാകുന്നത്.









