അർജന്റീനൻ ദേശീയ ടീമുമായി ബന്ധപ്പെട്ട് ഏറ്റവും വിശ്വാസയോഗ്യമായ വാർത്തകൾ പങ്ക് വെയ്ക്കുന്ന മാധ്യമപ്രവർത്തകനാണ് ഗസ്‌റ്റോൺ എഡ്യുൽ.
ഒരു ക്ലബെന്ന നിലയിൽ കളിച്ച് കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന് ഇത് വരെ സാധിച്ചിട്ടില്ല. അങ്ങനെയുള്ളപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ക്ലബ്ബിനായി ഒരു കിരീടം നേടികൊടുക്കേണ്ടതില്ല എന്നനിലപാടാണ് ആരാധകർക്കുള്ളത്.
33 കാരനായ താരത്തിന് പരിക്കുകൾ തലവേദനയാണ് എങ്കിലും സാന്റോസിനായി നിലവിൽ 23 മത്സരങ്ങൾ കളിച്ച നെയ്മർ 6 ഗോളുകളും 3 അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിൽ കേവലം ശരാശരി പ്രകടനം മാത്രം കാഴ്ച വെച്ചിരുന്ന പെപ്ര ഇപ്പോൾ മിന്നും ഫോമിലാണ് എന്ന് മാത്രമല്ല, ഒരു ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ്.
റിപ്പോർട്ടർ ടിവി കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ വാങ്ങിക്കാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹം കൂടി ഉണ്ടായിരുന്നു.
കഴിഞ്ഞ അഞ്ച് സീസണുകളിലായി ബ്ലാസ്റ്റേഴ്സിനൊടപ്പം പന്ത് തട്ടുന്ന നായകൻ അഡ്രിയാൻ ലൂണ, കഴിഞ്ഞ സീസണിൽ ടീമിലെത്തിയ മൊറോക്കൻ മാന്ത്രികൻ നോഹ സദോയി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ ഏറ്റവും ഉയർന്ന മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങൾ. 5.2 കോടിയാണ് ഇരുവരുടെയും മാർക്കറ്റ് വാല്യൂ.
കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ അഫ്ഘാൻ ബൗളർ ഫസൽ ഹഖ് ഫാറൂഖിയെ രാജസ്ഥാൻ റിലീസിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് കൗതുകകരം.
4-2-3-1 എന്ന തന്റെ സത്വസിദ്ധമായ ഫോർമേഷനിൽ തന്നേയായിരിക്കും ഡേവിഡ് കറ്റാല ബ്ലാസ്റ്റേഴ്സിനെ ഒരുക്കുക
ഇതിനോടകം ടീം വിദേശ താരങ്ങളുടെ ക്വാട്ട പൂർത്തീകരിച്ചിരിക്കുകയാണ്. ചിലപ്പോൾ ചില ഇന്ത്യൻ സൈനിംഗുകൾ ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
സിഎസ്കെ, കെകെആർ എന്നീ ടീമുകളിലേക്ക് സഞ്ജു പോവാനുള്ള സാധ്യതയും നേരത്തെ ഉയർന്ന് വന്നിരുന്നു. എന്നാലിപ്പോഴിതാ ഈ രണ്ട് ടീമുകളും സഞ്ജുവിനെ സ്വന്തമാക്കാനുള്ള സാധ്യത കുറഞ്ഞെന്നും പകരം മറ്റൊരു ടീം താരത്തിനായി പദ്ധതികൾ തയാറാക്കുന്നതായി പ്രമുഖ സ്‌പോർട് റിപ്പോർട്ടർ രോഹിത് ജുഗ്ലാൻ സൂചന








