ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണ് നിരാശ മാത്രമാണ് ഫലം.
ബി.സി.സി.ഐ. ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ, ഏകദിന സ്‌ക്വാഡിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഒരു താരത്തിന്റെ അസാന്നിധ്യമാണ്
പരിശീലകൻ ഡേവിഡ് കറ്റാലയയുടെ പ്രധാന പൊസിഷനായ 4-2-3-1 ആണ് ടീം ശൈലി.
ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു യുവപ്രതിഭയുടെ ഉദയത്തിന് സാക്ഷ്യം വഹിക്കുകയാണ്.
അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ മികച്ച ആധിപത്യം പുലർത്തുകയാണ്.
പ്രത്യക്ഷത്തിൽ ഒരു ഗോൾവേട്ടക്കാരല്ല ഇവരെങ്കിലും ടീം ടാറ്റിക്സിൽ ഏറെ പ്രധാനപ്പെട്ട റോളാണ് ഇവർക്കുള്ളത്.
പുതിയ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിലേക്കെത്തുന്ന ഒബിയെറ്റ മികവുകൾ, പോരായ്മകൾ എന്നിവ നമുക്കൊന്ന് പരിശോധിക്കാം..
ക്യാപ്റ്റന്റെ പിന്തുണ ലഭിച്ചതോടെ 'വിക്കറ്റ് നഷ്ടമായാലും വേണ്ടില്ല, ഞാൻ എന്റെ ശൈലിയിൽ കളിക്കും' എന്ന മാനസികാവസ്ഥയിലേക്ക് താൻ മാറിയെന്നും ഈ ധൈര്യമാണ് ഏഷ്യ കപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാസ്റ്റേഴ്സിലെ ആറു വർഷത്തെ സേവനത്തിനുശേഷം ഒഡീഷ എഫ്.സി.യിലേക്ക് ചേക്കേറിയത് സ്വന്തം തീരുമാനപ്രകാരമായിരുന്നില്ല എന്ന കാര്യം കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട് .
ബിസിസിഐയിൽ നിന്ന് ആരെങ്കിലും എസിസി അധ്യക്ഷൻ ആയാൽ പാക് ക്രിക്കറ്റ് ബോർഡിൻറെ അവസ്ഥ പരിതാപകരമാവും. ഏഷ്യകപ്പ് കിരീടം കൈമാറാത്ത മൊഹ്സിൻ നഖ്‌വിക്കെതിരെ പ്രതികാരനടപടിയും ഉണ്ടാവാൻ സാധ്യതയുണ്ട്.









