ഇപ്പോൾ ഹൈദരാബാദ് എഫ്സി ഒരു മികച്ച താരത്തെ സ്വന്തമാകുന്നു എന്നാണ് വാർത്ത ബ്രസീലിൽ നിന്നുള്ള 29 കാരനായ റഫാൽ റിബേറിയോ എന്ന പ്രതിരോധ നിരാകരനെയാണ് ടീമിൽ എത്തിക്കുന്നത്.
ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ വളരെ ബുദ്ദിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. Also Read - ഐഎസ്എൽ പ്രശ്നങ്ങൾ നമ്മുടെ ബ്ലാസ്റ്റേഴ്സിന് മാത്രമോ? മാനേജ്മെന്റ് ചെയ്യുന്നത്.. ഈ സീസണിൽ ലീഗ്
ടീമുകൾ പലരും വലിയ ആശങ്കയിലാണ് ചില ടീമുകൾ നേരിട്ട് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ചക്ക് വരെ പോവാൻ ഇരികുകയാണ്.
നിലവിൽ അവസാനത്തിലേക്ക് സ്റ്റീഫൻ കോൺസ്റ്റന്റിനും,ടെർകോവിച്ചുമാണ് ജമീലിന് പുറമെയുള്ള ലിസ്റ്റിൽ ഇടം പിടിച്ചവർ.എന്നാൽ സാമ്പത്തിക ലാഭവും,ഇന്ത്യകാരൻ എന്ന പരിഗണനയും കിട്ടിയാൽ ജമീൽ തന്നെ വരും എന്നാണ് റിപ്പോർട്ട്.
ഐഎസ്എൽ ഷെഡ്യൂളിനെക്കുറിച്ചുള്ള വ്യക്തത ഇല്ലാത്തത് ക്ലബ്ബുകളുടെ ട്രാൻസ്ഫർ നീക്കങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വളരെ സൂക്ഷിച്ചാണ് ഈ വിഷയത്തിൽ നീങ്ങുന്നത്.
ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തതകൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഇത്തവണ ലീഗ് നടക്കുന്നത് സംബന്ധിച്ച് സംസാരിക്കുകയാണ് എ ഐ എഫ് എഫ് പ്രസിഡന്റ്.
അതിൽ ഒന്നാമൻ മുൻ ഇന്ത്യൻ ദേശീയ ടീമിന്റെ ഇംഗ്ലീഷ് പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റിന്.അദ്ദേഹം ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിനെ മികവിലേക്ക് നയിച്ച മനുഷ്യനാണ്.
അതിൽ ഇന്ത്യയിലെ സ്റ്റാർ പരിശീലകൻ ഖാലിദ് ജമീൽ മുതൽ.ഒഡീഷ എഫ്സിയുടെ സ്പാനിഷ് കോച്ച് സെർജിയോ ലൊബേറ മുൻ മോഹൻ ബഗാൻ കോച്ച് ഹബാസ് മുൻ ഇന്ത്യൻ പരിശീലകനായ കോൺസ്റ്റന്റിന്.
ഐഎസ്എൽ 2025-26 സീസൺ തന്നെ 'ഓൺ ഹോൾഡ്' ആണെന്ന റിപ്പോർട്ടുകളാണ് ഇന്ത്യൻ ഫുട്ബോളിനെ ആശങ്കയിലാഴ്ത്തുന്നത്. ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള 'മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ്' (MRA) പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ അനിശ്ചിതത്വത്തിന്
കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം ശ്രീക്കുട്ടനുമായി കരാർ നീട്ടി.2027 മെയ് വരെയാണ് താരവുമായി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കരാർ.2022 ലാണ് താരം ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനോപ്പം ചേർന്നത്.തുടർന്ന് മികച്ച പ്രകടനം അദ്ദേഹം റിസേർവ് ടീമിനോപ്പം കാഴ്ച വെച്ചിട്ടുണ്ട്.








