വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർതാരത്തിനെ സ്വന്തമാക്കുവാൻ മുന്നോട്ട് വന്നിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളാണ്.
ഐ എസ് എൽ 2025-2026 സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ സ്വന്തമാക്കുവാൻ ശ്രമങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എതിരാളികളുടെ സൂപ്പർതാരത്തിനായി നീക്കങ്ങൾ തുടരുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് പുതിയ മികച്ച ഇന്ത്യൻ താരങ്ങൾ ടീമിലേക്ക് വരുമെന്ന് പ്രതീക്ഷയിലിരിക്കുന്ന ആരാധകർക്ക് നിരാശ നൽകുന്നതാണ് ടീമിൽ നിലവിലുള്ള ഇന്ത്യൻ താരങ്ങളുടെ കൊഴിഞ്ഞുപോക്കിന്റെ സൂചനകൾ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പ്രതീക്ഷകളുമായി പുതിയ സീസണിനെ നിലനിൽക്കുവാൻ ട്രാൻസ്ഫർ മാർക്കറ്റിൽ ഉൾപ്പെടെ ശ്രദ്ധ കേന്ദ്രീകരിച്ച് നീക്കങ്ങൾ തുടരുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ ഇതോടകം തുടങ്ങി കഴിഞ്ഞിരിക്കുകയാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിലവിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര താരമായ
ജൂണിൽ താജിക്സ്ഥാനിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്യാംപിലേക്കാണ് ഇവർക്ക് ക്ഷണം.കൊൽക്കത്തയിലാണ് ഇന്ത്യൻ ടീം ക്യാമ്പ് ചെയ്യുക.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിന് മുൻപായി തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങൾ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഇതോടകം തുടങ്ങി കഴിഞ്ഞു. നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തുന്നത് ഈസ്റ്റ് ബംഗാളാണ്. നിലവിൽ ഈസ്റ്റ് ബംഗാളുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക
കേരളത്തിലെ ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ് അർ ജന്റീനയുടെ കേരള സന്ദർശനം.മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താനാണ് പരിഗണിക്കുന്നത്. പക്ഷെ ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ബി സി സി ഐ യും ക്രിക്കറ്റ് ആരാധകരും.ബി സി സി ഐ
ഐ എസ് എൽ അടുത്ത സീസണിലേക്ക് വേണ്ടി വിദേശതാരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എതിരാളികളുടെ സൂപ്പർ വിദേശ താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കുവാൻ ശ്രമങ്ങൾ നടത്തിയിരുന്നു.






