ഐപിഎലിൽ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ചുരുക്കം താരങ്ങളിൽ ഒരാളാണ് ബാറ്റ്സ്മാൻ ആയുഷ് മഹ്ത്രെ. ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് 206 റൺസാണ് താരം അടിച്ച് കൂട്ടിയത്. താരത്തിന്റെ ഈയൊരു പ്രകടനത്തെ വിലയിരുത്തി
30 ലക്ഷത്തിന് ടീമിലെത്തിയ രതി ഈ സീസണിൽ ഇത് വരെ ഫൈൻ ഇനത്തിൽ കൊടുക്കേണ്ടി വന്നത് 9.37 ലക്ഷമാണ്. എന്നാൽ തുടരെ ഫൈൻ ലഭിച്ചിട്ടും എന്ത് കൊണ്ടാണ് രതി തന്റെ രീതികൾ തുടരുന്നത്? സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾ
ടീമിന്റെ പല മേഖലകളിലും വലിയ ദൗർബല്യമുള്ളതിനാൽ നിലവിലെ ടീമിൽ നിന്നും പലരും പുറത്തേക്ക് പോകാനും പകരം പുതിയ ആളുകൾ ടീമിലെത്താനും സാധ്യതകളേറെയാണ്. ഇതിനിടയിൽ റോയൽസിന്റെ സൂപ്പർ താരം യശ്വസി ജയ്‌സ്വാൾ ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.
സമീപ കാലത്തായി ഇന്ത്യൻ ടി20 ടീമിൽ 3 സ്പിന്നർമാരെ നമ്മുക്ക് കാണാനാവും. അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയി, വരുൺ ചക്രവർത്തി എന്നിവരാണ് പ്രധാനമായും ഇന്ത്യയുടെ ടി20 ഇലവനിൽ ഇടം പിടിക്കുന്ന 3 സ്പിന്നമാർ. 3 സ്പിന്നർമാരെ ഉൾപ്പെടുത്തിയുള്ള ഗംഭീറിന്റെ ഈ തന്ത്രം
എല്ലാ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരും മറക്കാൻ ആഗ്രഹിക്കുന്നൊരു സീസണായിരിക്കും ഈയൊരു സീസൺ. സീസണിൽ കളിച്ച 13 മത്സരങ്ങളിൽ 10 മത്സരവും സിഎസ്കെ തോൽക്കുകയായിരുന്നു. ചെന്നൈയുടെ മോശം ബാറ്റിംഗ് പ്രകടനമാണ് ടീമിന് തിരച്ചടിയായത്. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഈയൊരു മോശം പ്രകടനത്തോടെ
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെക്കാൾ വലിയ വീരവാദങ്ങൾ നടത്തുന്നവരാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകർ. ഏഷ്യയിലെ ഏറ്റവും മികച്ച ടീം തങ്ങളാണെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകരുടെ സമൂഹ മാധ്യമങ്ങളിലെ അവകാശവാദം. ഇന്ത്യൻ ടീമിനെയും പരമാവധി ചൊറിയാൻ പറ്റുന്ന അവസരങ്ങൾ അവർ ഉപയോഗപ്പെടുത്താറുമുണ്ട്. എന്നാൽ ഏഷ്യയിലെ
സീസണിൽ മികച്ച പ്രകടനം നടത്തിയ താരം ഡെൽഹിക്കെതിരെയുള്ള നിർണായക മത്സരത്തിൽ മുംബൈയുടെ വിജയശിൽപ്പിയുമായി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി 3 പ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
മിച്ചൽ സാന്റനറുടെ മിന്നും സ്പെല്ലും സൂര്യകുമാർ യാദവിന്റെ അർദ്ധസെഞ്ചുറിയും ചർച്ചയായ മത്സരത്തിൽ മറ്റൊരാൾ കൂടിയുണ്ട് മുംബൈ നിരയിൽ..
മഴ മൂലം ഇന്നത്തെ മത്സരം മുടങ്ങിയാൽ ഇരു ടീമുകൾക്കും ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. അങ്ങനെയെങ്കിൽ ഇരു ടീമുകളുടെയും അവസാന മത്സരം നിർണായകമാകും.
നായകസ്ഥാനമില്ലാതെ ടീമിൽ ഉൾപ്പെടുത്താമെന്ന് സിലക്ടർമാർ രോഹിത്തിനോട് പറഞ്ഞെങ്കിലും, അതു വേണ്ടെന്ന് രോഹിത് തീരുമാനിക്കുകയായിരുന്നു’









