കഴിഞ്ഞ കുറച്ച് സീസണിലായി എംഎസ് ധോണിക്ക് പകരക്കാരനായി ക്യാപ്റ്റൻസിക്ക് വേണ്ടി രാജസ്ഥാൻ റോയൽസിന്റെ മലയാളി ബാറ്റ്സ്മാൻ സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇതിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം CSK 2021
ബാറ്റിങ്ങിലെ മോശം പ്രകടനമാണ് ഇത്തവണ സിഎസ്കെയ്ക്ക് പ്രധാന വെല്ലുവിളിയായത്. വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി. ദീപക് ഹൂഡ, വിജയ് ശങ്കർ എന്നിവർക്കൊന്നും സീസണിൽ മികവ് കാട്ടാനായില്ല.
2022 ലെ അണ്ടർ 19 ലോകകപ്പിൽ സൗത്ത് ആഫ്രിക്കൻ ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയതോടെയാണ് ബ്രെവിസ് ലോകക്രിക്കറ്റിൽ ശ്രദ്ധ നേടുന്നത്.ടൂർണമെന്റിലെ ഏറ്റവും മികച്ച റൺസ് സ്കോററും പ്ലയെർ ഓഫ് ദി സീരിയസും ബ്രെവിസായിരുന്നു.
മധ്യനിരയിൽ ബ്രെവിസ്, ദുബെ സഖ്യം മികവ് പുലർത്തുന്നുണ്ട്. എന്നാൽ ഒരു മധ്യനിര താരം കൂടി സിഎസ്കെയ്ക്ക് ആവശ്യമാണ്.
അവനെ കുറച്ച് നേരത്തെ ടീമിലെടുത്തിരുന്നെങ്കിൽ നിങ്ങൾ പ്ലേ ഓഫ് കണ്ടേനെ; ഗോയെങ്കയ്ക്ക് വൈകി വന്ന ബുദ്ധി
ഇത്തവണ എൽഎസ്ജിയുടെ ബൗളിംഗ് ഡിപ്പാർട്ടമെന്റ് ശക്തമായിരുന്നില്ല. ശാർദൂൽ താക്കൂർ, ദിഗ്‌വേഷ് രതി എന്നിവർ ചില മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും ഒരു വിദേശ പേസറുടെ കുറവ് അവർക്കുണ്ടായിരുന്നു. വിൻഡീസ് താരം ശമാർ ജോസഫ് മാത്രമായിരുന്നു ടീമിലെ ഏകവിദേശ പേസർ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേഓഫ് മത്സരങ്ങൾക്ക് മുൻപായി പരിക്കിൽ നിന്ന് മുക്തനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ ഓസ്ട്രേലിയൻ ബൗള്ളർ ജോഷ് ഹേസൽവുഡ് സ്‌ക്വാഡിനൊപ്പം തിരിച്ചെത്തിയിരിക്കുകയാണ്. ഷോൾഡറിനേറ്റ പരിക്ക് മൂലം താരത്തിന് RCB ക്കൊപ്പം അവസാനഘട്ട ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ കളിക്കാൻ സാധിച്ചിരുന്നില്ല.
നിർണായകമായ പ്ലേ ഓഫ് മത്സരത്തിനായി തയാറെടുക്കുമ്പോൾ ആർസിബിയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഒരു പ്രധാന ഘടകം മുന്നിൽ നിൽക്കുകയാണ്. പരിശോധിക്കാം..
185 സ്ട്രൈക്ക് റേറ്റ്, ആവറേജ് 49 ഉം, ഇക്കഴിഞ്ഞ യുപി ലീഗിലെ ഓറഞ്ച് ക്യാപ് ഹോൾഡറായ ചികാരയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കണക്കുകളാണ്.
ഈ സീസണിൽ ഗുജറാത്തിന്റെ എല്ലാ മത്സരങ്ങളിലും കളിച്ച താരം 9.38 ഇക്കോണമി റേറ്റില്‍ നേടിയത് എട്ട് വിക്കറ്റുകൾ മാത്രമാണ്. ഇത്തരത്തിൽ മോശം ഫോമിലുള്ള ഒരു താരത്തെ വെച്ച് ഗുജറാത്ത് നിർണയമായ പ്ലേ ഓഫ് മത്സരങ്ങൾ എങ്ങനെ കളിക്കാനാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.
ഐപിഎലിൽ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ചുരുക്കം താരങ്ങളിൽ ഒരാളാണ് ബാറ്റ്സ്മാൻ ആയുഷ് മഹ്ത്രെ. ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് 206 റൺസാണ് താരം അടിച്ച് കൂട്ടിയത്. താരത്തിന്റെ ഈയൊരു പ്രകടനത്തെ വിലയിരുത്തി








