യുവതാരങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകാൻ ക്ലബ്ബുകൾക്ക് കഴിയണം, അല്ലാത്തപക്ഷം പ്രതിഭാധനരായ കളിക്കാർക്ക് വഴിമാറേണ്ടി വരും എന്നതിന് ഉദാഹരണമാണ് സൗരവ്.
വിദേശ കളിക്കാർ ലീഗിന്റെ ഗുണനിലവാരത്തെയും ആകർഷണീയതയെയും സ്വാധീനിക്കുന്നുണ്ട്. വിദേശ കളിക്കാരുടെ എന്ന കുറയ്ക്കുന്നതോടെ ലീഗിന്റെ നിലവിലെ നിലവാരം കുറയുമോ എന്ന ആശങ്കയുമുണ്ട്.
ഏകദേശം 30 ലക്ഷം രൂപയോളം കുടിശ്ശിക തീർത്താൽ മാത്രമേ ഈ വിലക്ക് നീക്കാൻ കഴിയൂ. അതിനാൽ, സിഎഫ്എല്ലിലെ തങ്ങളുടെ ആദ്യ മത്സരം മാറ്റിവെക്കാൻ ക്ലബ് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകളുണ്ട്.
2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട ഷാറ്റോറി പിന്നീട് സൗദി പ്രൊ ലീഗ് ക്ലബ് അൽ- ഇത്തിഹാദ് എഫ്സിയുടെ ടെക്നിക്കൽ ഡയറ്കടർ ആയും സൗദി സെക്കന്റ് ഡിവിഷൻ ക്ലബായ അൽ- സഫയുടെ മുഖ്യപരിശീലകനാണ് പ്രവർത്തിച്ചിട്ടുണ്ട്.
പുതിയ ക്ലബ്ബിൽ പെപ്രക്ക് തന്റെ ഫോം വീണ്ടെടുക്കാനും കരിയർ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ക്ലബ്ബിന്റെ ആക്രമണ ഫുട്ബോൾ ശൈലിക്ക് പെപ്രയുടെ സാന്നിധ്യം കരുത്താകും.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ സ്വന്തമാക്കുമെന്നാണ്. അതോടൊപ്പം ചില മുൻനിര താരങ്ങൾ ക്ലബ് വിടാനും സാധ്യതയുണ്ട്. ലഭിക്കുന്ന ഏറ്റവും പുതിയ
നിലവിൽ, ഒരു ഐഎസ്എൽ ടീമിന് ഐഎസ്എൽ സ്‌ക്വാഡിൽ ആകെ 6 വിദേശികളെ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ, ഈ പുതിയ നിയമം വരുന്നതോടെ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകളെ വിദേശ ക്വാട്ടയിൽ ഉൾപ്പെടുത്താതെ ആഭ്യന്തര സൈനിംഗുകളായി
ചില താരങ്ങൾ അങ്ങനെയാണ്. വളരെ കുറച്ച് മത്സരങ്ങൾ കൊണ്ട് അവർ ആരാധകരുടെ ഹൃദയം കീഴടക്കും. അത്തരത്തിൽ വളരെ കുറച്ച് മത്സരം മാത്രം കളിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ പ്രിയങ്കരനായ ഒരു താരമുണ്ട്.
ഏത് ഇതിഹാസ പരിശീലകൻ വന്നാലും ഇന്ത്യൻ ഫുട്ബോൾ വളരില്ലെന്നും.അതിന് വേണ്ടത് ഇവിടത്തുകാർക്ക് ഫുട്ബോളിനോടുള്ള മനോഭാവമാണ് മാറേണ്ടതെന്നും ആശാൻ പറഞ്ഞു.
അതിന് ഇപ്പോൾ മറുപടിയുമായി ആശാൻ തന്നെ ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ പറയുന്നത് ഇങ്ങനെയാണ് “ഇന്ത്യയിൽ ഈ കാര്യവുമായി ആരും എന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല നിലവിൽ ഇതെല്ലാം വെറും നുണ കഥകൾ മാത്രമാണ് “








