നിലവിൽ ഇന്ത്യയിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ജൂൺ 12 ന് ആരംഭിച്ച് ഓഗസ്റ്റ് 31 വരെ നീളും അതിൽ വമ്പൻ കൂടു മാറ്റങ്ങൾ ഉണ്ടാവും.
അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി വിദേശ സൈനിങ്ങുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം സ്വന്തമാക്കിയ ഈ സൈനിങ്ങിനെ കുറിച്ചാണ് അഭിപ്രായങ്ങൾ ഉയരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള പദ്ധതികളിലാണ്.
ജംഷഡ്പൂർ,ഒഡീഷ തുടങ്ങി ക്ലബുകൾ അദ്ദേഹത്തിനെ പുതിയ സീസണിൽ എത്തിക്കാൻ നോക്കുന്നുണ്ട്.പഞ്ചാബ് എഫ്സിക്ക് വേണ്ടി നാത്തിയ മിന്നുന്ന പ്രകടനം തന്നെയാണ് മറ്റു ക്ലബുകൾ നിഹാലിന് വേണ്ടി വലവിരിച്ചതും.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്നതിനു മുൻപായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സ് മാത്രമല്ല, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, എന്നിവരും താരത്തിന്റെ പിന്നിലുണ്ട്. വമ്പൻ ട്രാൻസ്ഫർ തുകയാണ് പഞ്ചാബ് താരത്തിനായി ആവശ്യപ്പെടുന്നത്. അതിനാൽ വമ്പൻ തുകയിറക്കിയാൽ മാത്രമേ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയുള്ളു..
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് വേണ്ടി രണ്ട് സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ വിദേശ സൂപ്പർതാരത്തിനെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കുകയാണ് ഐ എസ് എൽ ടീം.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി ടീമിൽ വലിയ മാറ്റങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമിൽ താരങ്ങളെ കൂടാതെ ടീമിലെ മറ്റു പൊസിഷനുകളിലും മാറ്റങ്ങൾ വന്നേക്കും.
അടുത്ത സീസണിലെങ്കിലും മികച്ച പ്രകടനം നടത്തി, മിഡ്ടേബിൾ ടീമെന്ന വിശേഷണം ഒഴിവാക്കിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ട്രാൻസ്ഫർ വിപണിയിൽ കാര്യമായ നീക്കം നടത്താനാവുകയുള്ളു..
എതിരാളികളുടെ സൂപ്പർതാരത്തിനെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റു മൂന്നു ക്ലബ്ബുകൾ ആണ് താരത്തിനെ സ്വന്തമാക്കാൻ രംഗത്തുള്ളത്.





