നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രതിസന്ധി മൂലം കേരള ബ്ലാസ്റ്റേഴ്‌സിന് ഇതോടകം നോഹ സദൗയി, അഡ്രിയാൻ ലൂണ, ടിയാഗോ ആൽവസ് എന്നിവരെ വിൽക്കേണ്ടി വന്നിരുന്നു. നോഹയെയും ലൂണയെയും ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ്ബിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്.ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ടിയാഗോ
ബ്ലാസ്റ്റേഴ്സിൽ കേവലം ശരാശരി പ്രകടനം മാത്രം കാഴ്ച വെച്ചിരുന്ന പെപ്ര ഇപ്പോൾ മിന്നും ഫോമിലാണ് എന്ന് മാത്രമല്ല, ഒരു ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ്.
കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് പെപ്ര കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി വിട്ട് കമ്പോഡിയൻ ക്ലബായ Preah Khan Reach Svay Rieng FC-യിൽ ചേർന്നത്. ഈ മാറ്റം കരിയറിൽ നിർണായകമാകുമെന്ന് കരുതിയെങ്കിലും, ഇത്ര വേഗത്തിൽ അത് ഫലം കാണുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
പുതിയ ക്ലബ്ബിൽ പെപ്രക്ക് തന്റെ ഫോം വീണ്ടെടുക്കാനും കരിയർ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ക്ലബ്ബിന്റെ ആക്രമണ ഫുട്ബോൾ ശൈലിക്ക് പെപ്രയുടെ സാന്നിധ്യം കരുത്താകും.
അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രകാരം ബ്ലാസ്റ്റേഴ്‌സ് വമ്പൻ താരങ്ങളെയാണ് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം ഒട്ടേറെ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പുറത്ത് പോവുന്ന ഒരു വിദേയ താരം മുന്നേറ്റ
അടുത്ത സീസണിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുത്താനാണ് ക്ലബ്ബിന്റെ ഭാവി. അതിനാൽ വലിയ ഓഫ്ലോഡുകളും ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
മോണ്ടിനെഗ്രെനിയൻ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ചാണ് ക്ലബ് വിടുന്ന ആദ്യ താരം. 2026 വരെ താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും സീസൺ അവസാനം താരത്തെ കൈവിടാനാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനം.
ഇതിൽ ലൂണ, ഹോർമിപാം എന്നിവർക്കായി എതിർ ടീമുകൾ നേരത്തെ രംഗത്ത് വന്നിരുന്നു. ലൂണയ്ക്കായി എഫ്സി ഗോവയും ഹോർമിപാമിനായി മോഹൻ ബഗാനും ബംഗളുരു എഫ്സിയുമാണ് നേരത്തെ രംഗത്തുണ്ടായിരുന്നത്.
ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ചില താരങ്ങൾ ഈ ജനുവരിയിൽ ക്ലബ് വിട്ട് പോയിട്ടുണ്ട്. എന്നാൽ ഇനിയും ആരാധകർ പ്രതീക്ഷിക്കാത്ത ചില വിദേശികൾ ക്ലബ് വിടാനുള്ള സാധ്യതകളുണ്ട്. പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച ബ്ലാസ്റ്റേഴ്‌സ് നിരയിലെ രണ്ട് വിദേശ താരങ്ങൾ ക്ലബ്
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ചൊരു തിരിച്ചുവരവ് നടത്തി കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുകളാണ് കൊമ്പന്മാർ നേടിയെടുത്തത്. അതോടൊപ്പം കഴിഞ്ഞ മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയിട്ടും, ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോൾ പോലും വഴങ്ങാതെ നോർത്ത്






