കളത്തിലെ മോശം പ്രകടനത്തിന് വിമർശനം കേൾക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിൽ കരാറിലിരിക്കെ മറ്റ് ക്ലബ്ബുകൾക്കായി കളിച്ച രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ വിബിൻ മോഹൻ, സച്ചിൻ സുരേഷ് എന്നിവർക്കെതിരെയാണ് വിമർശനം. ഇരുവരും ബ്ലാസ്റ്റേഴ്സിന്റെ
2018 മുതൽ മുംബൈയുടെ ഭാഗമായ താരം ഇത് വരെ മുംബൈക്കായി 157 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുംബൈയ്ക്കൊപ്പം ഐഎസ്എൽ ഷീൽഡ്, ഐഎസ്എൽ കപ്പ്, ഡ്യൂറണ്ട് കപ്പ് എന്നിവ താരം നേടിയിട്ടുണ്ട്.
ലഭ്യമാവുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബ്രസീലിയൻ താരത്തിനായി രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ കടുത്ത നീക്കങ്ങൾ നടത്തുകയാണെന്നാണ്.
ട്രാൻസ്ഫർ വാർത്തകളെ കുറിച്ചുള്ള റൂമറുകൾ ശക്തമാണ്. റൂമറുകൾക്കിടയിൽ വ്യാജ പ്രചാരണങ്ങളും ശക്തമാണ്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചാരണം കൂടി മറനീക്കി പുറത്ത് വരികയാണ്.
നടപടി ക്രമങ്ങൾ പൂർത്തിയായാൽ ക്ലബ്ബിന്റെ റീ- ബ്രാൻഡിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നത്.
സീസണിൽ എട്ടാം തോൽവിയും വഴങ്ങി ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎൽ പ്ലേ ഓഫ് സാധ്യതകളിൽ നിന്ന് പൂർണമായി പുറത്തായിരിക്കുകയാണ്. ഇന്നലെ പഞ്ചാബിനോട് നാല് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെട്ടത്. എന്നാൽ തോൽവികൾക്കുമിടയിലും യുവതാരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സിഎസ്കെ നായകൻ എംഎസ് ധോണി. സീസണിൽ
സീസണിൽ മോശം പ്രകടനം തുടരുകയാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്നും പഞ്ചാബിനോടും തോറ്റതോടെ അടിവാരത്തിൽ സിഎസ്കെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
മിലോസിനെ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് പുതിയൊരു വിദേശ സെന്റർ ബാക്ക് ആവശ്യമാണ്. പുതിയ സെന്റർ ബാക്ക് പൊസിഷനിലേക്ക് ആരാധകർ ഒരു ക്രൊയേഷ്യൻ താരത്തിന്റെ പേര് കൂടി നിർദേശിക്കുകയാണ്.
നേരത്തെയും സമാന രീതിയിലുള്ള സ്റ്റോറികൾ താരം പങ്ക് വെച്ചിരുന്നു. ഇക്കഴിഞ്ഞ സീസണിൽ പ്ലെയിങ് ഇലവനിൽ അവസരം നഷ്ടമായ സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ടുള്ള ഒരു സ്റ്റോറിയും താരം പങ്ക് വെച്ചിരുന്നു.
റിയാൻ പരാഗിനെ നായക സ്ഥാനത്തേക്ക് ഉയർത്തുന്നതും വൈഭവിന്റെ മിന്നും പ്രകടനവും ഭാവിയിൽ സഞ്ജുവിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കാം.. അതിനാൽ രാജസ്ഥാൻ ഒഴിവാക്കുന്നത് മുമ്പ് സഞ്ജു റോയൽസ് വിടുന്നതാണ് നല്ലതെന്നാണ് ആരാധക അഭിപ്രായം.









