ഇന്നലെ നടക്കേണ്ടായിരുന്ന പഞ്ചാബ് കിംഗ്സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ഫ്ളഡ്ലൈറ്റുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്.
ഇത്തവണ പ്ലേ ഓഫ് കണ്ടില്ലെങ്കിലും അടുത്ത സീസണിലേക്ക് മികച്ച ടീമിനെ ഒരുക്കുകയാണ് നായകൻ ധോണി. ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ, ഡിവാൽഡ് ബ്രവീസ് എന്നിവരെ സ്വന്തമാക്കിയതെല്ലാം അടുത്ത സീസൺ മുന്നിൽ കണ്ടാണ്. എന്നാൽ അടുത്ത സീസണിൽ ചെന്നൈ ഒരു പ്രധാന താരത്തെ
ലക്നൗ, ഡൽഹി, പഞ്ചാബ്, ആർസിബി, ഗുജറാത്ത് എന്നിവരാണ് പ്ലേ ഓഫ് സ്ഥാനത്തിനായി മുംബൈയ്ക്കൊപ്പം പൊരുതുന്ന ടീമുകൾ. ഇതിൽ ലക്‌നൗ ഏതെങ്കിലും ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ അവരുടെ അവരുടെ പ്ലേ ഓഫ് സ്ഥാനം മങ്ങും.
രാജസ്ഥാന്‍ റോയല്‍സിനെതിരേ ഗംഭീര ജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 16.1 ഓവറിൽ 117 റൺസിന് ഓൾഔട്ടാവുകയായിരുന്നു. എന്നാൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അമ്പയർ നൽകിയ സഹായം ഇപ്പോൾ
സീസണിൽ എട്ടാം തോൽവിയും വഴങ്ങി ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎൽ പ്ലേ ഓഫ് സാധ്യതകളിൽ നിന്ന് പൂർണമായി പുറത്തായിരിക്കുകയാണ്. ഇന്നലെ പഞ്ചാബിനോട് നാല് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെട്ടത്. എന്നാൽ തോൽവികൾക്കുമിടയിലും യുവതാരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സിഎസ്കെ നായകൻ എംഎസ് ധോണി. സീസണിൽ
സീസണിൽ മോശം പ്രകടനം തുടരുകയാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്നും പഞ്ചാബിനോടും തോറ്റതോടെ അടിവാരത്തിൽ സിഎസ്കെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
റിയാൻ പരാഗിനെ നായക സ്ഥാനത്തേക്ക് ഉയർത്തുന്നതും വൈഭവിന്റെ മിന്നും പ്രകടനവും ഭാവിയിൽ സഞ്ജുവിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കാം.. അതിനാൽ രാജസ്ഥാൻ ഒഴിവാക്കുന്നത് മുമ്പ് സഞ്ജു റോയൽസ് വിടുന്നതാണ് നല്ലതെന്നാണ് ആരാധക അഭിപ്രായം.
മെയ് 25 നാണ് ഐപിഎല്ലിൽ അവസാനിക്കുന്നത്. എന്നാൽ ഐപിഎൽ കഴിഞ്ഞ ഉടനെ മെയ് 26 ന് മറ്റൊരു ലീഗ് കൂടി ആരംഭിക്കുകയാണ്. സൂര്യകുമാർ യാദവ്. ശ്രേയസ് അയ്യർ, ശിവം ദുബെ എന്നീ സൂപ്പർ താരങ്ങളാണ് ഈ ലീഗിൽ ഇറങ്ങുക..
ദ്രാവിഡിന്റെ തെറ്റായ നയങ്ങൾ കാരണമാണ് രാജസ്ഥാൻ ഈ സീസണിൽ തകരാൻ കാരണമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇതിനിടയിൽ ദ്രാവിഡ് രാജസ്ഥാൻ വിടുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാലിപ്പോൾ ദ്രാവിഡ് രാജസ്ഥാൻ വിടാനുള്ള ചില സാദ്ധ്യതകൾ തെളിഞ്ഞ് വരികയാണ്.
കടുത്ത വിമർശനം എന്നതിലുപരി അവരിൽ നിന്നും കൂടുതൽ പ്രകടനം പ്രതീക്ഷിക്കുന്ന എന്ന രീതിയിലാണ് ബോബട്ടിന്റെ പ്രസ്താവന. ബോബട്ട് വിമർശിച്ച ആ രണ്ട് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..









