ഐപിഎൽ ആവേശം അവസാനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇനിയുള്ള ശ്രദ്ധ ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലാണ്. കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര എന്ന സവിശേഷത കൂടിയുള്ളതിനാൽ ശ്രദ്ധ ഒരൽപം
വിക്ടറി പരേഡ് വെട്ടിച്ചുരുക്കിയെങ്കിലും സ്റ്റേഡിയത്തിലെ ‘ട്രോഫി മാർച്ച്’ നേരത്തേ തീരുമാനിച്ചപോലെ തന്നെ ക്ലബ്ബ് നടത്തി. സ്റ്റേഡിയത്തിലും സംഗീത, നൃത്ത പരിപാടികൾ ഉണ്ടായിരുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ കയറിനിന്ന താരങ്ങൾ ആരാധകരെ ട്രോഫി ഉയർത്തിക്കാട്ടി ആഘോഷിച്ചു.
കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ കിരീടം നേട്ടത്തിന്റെ ആഘോഷത്തിലാണ് ആരാധകർ. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരുപാടികളാണ് ഇന്ന് ബംഗളുരുവിൽ നടക്കാൻ ഇരുന്നത്. ഉച്ചയോടെ ബംഗളുരുവിൽ തിരിച്ചെത്തിയ RCB ടീമിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഇതിന് ശേഷം ഇന്ന് വൈകീട്ടത്തോടെ RCB യുടെ
മത്സരശേഷം താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ നിരവധിപേരെത്തുകയും താരത്തെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന രീതിയിൽ കമന്റുകൾ രേഖപ്പെടുത്തിയതായും കാണാൻ സാധിക്കും.
ആർസിബി കൂടി കിരീടം നേടിയതോടെ ആരാധക പിന്തുണയുണ്ടായിട്ടും തങ്ങളുടെ ലീഗിൽ ഇത് വരെ കിരീടം നേടാൻ കഴിയാത്ത ഏക ക്ലബായി കേരളാ ബ്ലാസ്റ്റേഴ്‌സ് മാറിയിരിക്കുകയാണ്.
ആർസിബിക്കായി ഒരുപാട് സീസണുകളിൽ കളിക്കുകയും എന്നാൽ ഇപ്പോൾ കിരീട നേട്ടത്തിൽ ടീമിനോടപ്പമില്ലാത്തതുമായ ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള 3 പ്രധാന താരങ്ങളെ പരിചയപ്പെടാം…
ഫൈനലില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി ആദ്യ ഐപിഎല്‍ കിരിടത്തിൽ മുത്തമിട്ടത്. കിരീടപ്പോരില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സടിച്ചപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍
വിരാട് കോഹ്ലി രോഹിത് ശർമയെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവന നടത്തിയത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. മുംബൈ ഇന്ത്യൻസിന്റെ സ്ഥിരം ഇമ്പാക്ട് പ്ലയെർ ആണ് രോഹിത് ശർമ. ചില മത്സരങ്ങളിൽ ഓരോവർ പോലും ഫീൽഡ് ചെയ്യാതെ ബാറ്റിങ്ങിന് മാത്രമായി രോഹിത്
18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐപിഎൽ കിരീടം നേടിയിരിക്കുകയാണ്. ഫൈനലിൽ പഞ്ചാബ് കിങ്‌സിനെ ആറ് റൺസിന് തോൽപിച്ചാണ് RCB കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം നൽകിയത്. ഫൈനലിലെ തീപ്പാറും പ്രകടനത്തിന് RCB യുടെ ഓൾ റൗണ്ടറായ ക്രുണാൽ പാണ്ഡ്യയെ പ്ലേ ഓഫ്
മത്സരത്തിൽ നാലോവർ എറിഞ്ഞ താരം 17 റൺസ് വഴങ്ങിയ വീഴ്ത്തിയത് അപകടകാരികളായ പ്രഭ്സിമ്രാൻ സിങ്ങിനെയും ഓസിസ് താരം ജോഷ് ഇംഗ്ലീസിനെയുമാണ്. താരത്തിന്റെ മാന്ത്രിക സ്പെല്ലാണ് മത്സരം ആർസിബിയുടെ വരുതിയിലെത്തിച്ചത്. ഇപ്പോഴിതാ ആ സ്പെല്ലിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.









