ഋതുരാജ് ബൗളർമാരെ ഉപയോഗിക്കുന്ന രീതിയിലും ഫീൽഡ് സെറ്റപ്പിലും ആരാധകർക്ക് വിയോജിപ്പുണ്ട്. അതിനാൽ പരിക്ക് മാറി അദ്ദേഹം അടുത്ത സീസണിൽ തിരിച്ചെത്തിയാൽ നായക സ്ഥാനം നൽകേണ്ടതില്ല എന്ന അഭിപ്രായം ആരാധകർ ഉയർത്തുന്നത്.
ഋതുവിന് പകരം നായകനെ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന് പകരം ഒരു ബാറ്ററെ സിഎസ്കെ തീരുമാനിച്ചിട്ടില്ല. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് മുംബൈയുടെ വണ്ടർ കിഡ് ഋതുരാജിന് പകരം സിഎസ്കെയിലെത്തുമെന്നാണ്.
മഞ്ഞ് വീഴ്ച കാരണം പിച്ചിന് നനവുണ്ടാവുമ്പോൾ ബൗളർമാർക്ക് പന്തിൽ സ്വിങ്ങുകളോ ടേണിങ്ങുകളോ കൃത്യമായി ലഭിക്കാറില്ല. ഇത് ബാറ്റർക്ക് മികച്ച അവസരമാണ്.
തന്റെ പഴയ ക്ലബ്ബിനെതിരെ താരം നടത്തുന്ന പ്രകടനം ആരാധകർ ഉറ്റുനോക്കിയെങ്കിലും 25 പന്തിൽ 36 റണ്സെടുത്ത് ജോസേട്ടൻ പുറത്താവുകയായിരുന്നു. എന്നാൽ ബട്ട്ലറുടെ ദൗർബല്യം കൃത്യമായി അറിയാവുന്ന സഞ്ജു താരത്തിനായി ഒരുക്കിയ കെണിയും ഒരു ക്യാപ്റ്റൻ എന്ന നില
ഗുജറാത്ത് ഉയർത്തിയ 218 എന്ന സ്‌കോർ പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാന് 58 റൺസിന്റെ കൂറ്റൻ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. മത്സരത്തിന് പിന്നാലെ തോൽവിക്കുള്ള കാരണവും നായകൻ സഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്.
നിലവിലെ പ്രകടനം അനുസരിച്ച് പ്രധാനമായും 3 ടീമുകളാണ് ഇപ്പോൾ പുറത്താവലിന്റെ വക്കിലുള്ളത്. ആ 3 ടീമുകളെ പരിചയപ്പെടാം…
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18ആം സീസണിൽ ഇതുവരെ ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ചൊരു ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതോടകം ടീം അഞ്ചിൽ നാല് മത്സരങ്ങളും തോറ്റ് കഴിഞ്ഞു. ചൊവ്വാഴ്ച നടന്ന പഞ്ചാബുമായുള്ള മത്സരം 18 റൺസിനാണ് CSK തോറ്റത്. CSK യുടെ
ഇന്ത്യൻ പ്രീമിയർ ലീഗിലെ 2025 സീസണിലെ മോശം ഫോം ഇപ്പോഴും തുടരുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ചൊവ്വാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ CSK പഞ്ചാബിനോട് തോറ്റിരിക്കുകയാണ്. വിജയലക്ഷ്യം 220 റൺസ് ഉണ്ടായിരുനെകിലും CSK യ്ക്ക് എളുപ്പത്തിൽ വിജയിക്കാൻ സാധിക്കുന്ന മറ്റൊരു മത്സരം
പിച്ചിൽ പേസിന് പിന്തുണയുണ്ടെന്ന് മനസിലാക്കിയ അയ്യർ യുസ്‌വേന്ദ്ര ചഹലിന് പോലും കൂടുതൽ ഓവറുകൾ കൊടുത്തിരുന്നില്ല. മറുഭാഗത്ത് ഋതുരാജ് ആവട്ടെ പിച്ച് ഏതായാലും തന്റെ സ്ഥിരം ബൗളർമാരെ ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു.
ഹർദിക് മികച്ച പ്രകടനം നടത്തുമ്പോൾ സഹതാരങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കാതെ പോവുന്നതാണ് മുംബൈയുടെ പരാജയങ്ങൾക്ക് കാരണം.








