നിലവിൽ, ഒരു ഐഎസ്എൽ ടീമിന് ഐഎസ്എൽ സ്‌ക്വാഡിൽ ആകെ 6 വിദേശികളെ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ, ഈ പുതിയ നിയമം വരുന്നതോടെ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകളെ വിദേശ ക്വാട്ടയിൽ ഉൾപ്പെടുത്താതെ ആഭ്യന്തര സൈനിംഗുകളായി
ചില താരങ്ങൾ അങ്ങനെയാണ്. വളരെ കുറച്ച് മത്സരങ്ങൾ കൊണ്ട് അവർ ആരാധകരുടെ ഹൃദയം കീഴടക്കും. അത്തരത്തിൽ വളരെ കുറച്ച് മത്സരം മാത്രം കളിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ പ്രിയങ്കരനായ ഒരു താരമുണ്ട്.
2025-26 സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങളിലാണ് ഗോകുലം കേരള എഫ്സി. കഴിഞ്ഞ സീസണിൽ കൈയെതാ ദൂരത് നഷ്ടമായ കിരീടം ഈ സീസണിൽ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ടീം മാനേജ്‍മെന്റ്. ഇപ്പോളിത സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി മോഹൻ ബഗാന്റെ ഭാവി വാഗ്ദാനമായ ലീമാപോക്പം സിബാജിത് സിംഗിനെ സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം കേരള
അടുത്ത ലോകകപ്പിനായി ഒരുങ്ങാൻ മിയാമി വിട്ട് കൂടുതൽ ശക്തമായ ഒരു ലീഗിലേക്ക് പോയി ലോകക്കപ്പിനായി ഒരുങ്ങാൻ മെസ്സി ആഗ്രഹിക്കുന്നതായി അദ്ദേഹത്തിൻറെ കുടുംബം വെളിപ്പെടുത്തിയതായി എസ്റ്റെബാൻ എഡ്യൂൾ പങ്ക് വെച്ച ഒരു റിപ്പോർട്ടാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണം. ഇറ്റാലിയൻ 'സീരി എ'യിലേക്കാണ് മെസ്സി
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി തകർപ്പൻ നീക്കം നടത്തിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ എഫ്സി. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ തങ്ങളുടെ പുതിയ ഗോൾകീപ്പർ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് ഇതിഹാസ താരം സന്ദീപ്നന്ദിയെ കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്. കഴിഞ്ഞ ദിവസമായിരുന്നു സന്ദീപ് നന്ദി ഓൾ
2014 മുതൽ 2016 വരെ ബ്ലാസ്റ്റേഴ്സിൽ കളിച്ച താരമാണ് സന്ദീപ് നന്ദി.നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മൊഹമ്മദൻസ് എസ്സി, ഗോകുലം കേരളാ എന്നിവയുടെ ഗോൾ കീപ്പിംഗ് പരിശീലകനായ അദ്ദേഹം നിലവിൽ ഇന്ത്യൻ അണ്ടർ 20 ടീമിന്റെ ഗോൾ കീപ്പിംഗ് പരിശീലകനാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സ് സുവർണാവസരം പാഴാക്കി എന്ന് പറഞ്ഞാൽ ആരാധകരൊന്നും ഞെട്ടില്ല. കാരണം ട്രാൻസ്ഫർ വിപണിയിലും കളിക്കളത്തിലുമൊക്കെ ഒരുപാട് സുവർണാവസരം പാഴാക്കിയവരാണ് ബ്ലാസ്റ്റേഴ്‌സ്. ഇപ്പോഴിതാ അക്കാര്യം ആവർത്തിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
കായിക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉത്തര കൊറിയയിൽ ഇല്ല. പകരം റെക്കോർഡെഡ് ലൈവ് സെൻസർഷിപ്പ് വിധേയമാക്കിയതിന് ശേഷമാണ് സംപ്രേഷണം ചെയ്യുക. അതിനാൽ മത്സരം കഴിഞ്ഞ് നാലും അഞ്ചും ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരകൊറിയർക്ക് കളി കാണാനാവുക.
ഐ- ലീഗിൽ ഇത്തവണ കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന ഡയമണ്ട് ഹാർബറിനെ പരിശീലിപ്പിക്കുന്നത് മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന കിബൂ വികൂനയാണ്.
പഞ്ചാബിന്റെ റിസേർവ് ടീമിലുള്ള സമയത്ത് കേരളാ ബ്ലാസ്റ്റേഴ്‌സാണ് താരത്തിനായി ആദ്യ നീക്കം നടത്തിയത്. എന്നാൽ താരത്തെ അന്ന് പഞ്ചാബ് വിട്ട് നൽകിയില്ല.








