ഇക്കഴിഞ്ഞ ഐപിഎൽ കിരീട നേട്ടത്തിന് ശേഷവും വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിനെ പറ്റി സംസാരിച്ചിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ലെവലാണ് ടെസ്റ്റ് ക്രിക്കറ്റ് എന്നും ഐപിഎൽ അതിന് അഞ്ച് സ്റ്റെപ്പ് താഴെയാണെന്നുമായിരുന്നു കോഹ്ലി പറഞ്ഞത്.
2011 ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയത്. 2027 ലോകകപ്പിന് ഇറങ്ങുമ്പോൾ രോഹിത് ശർമ്മയ്ക്ക് പ്രായം 40 പിന്നിടും. ഈ സാഹചര്യത്തിൽ അടുത്ത ലോകകപ്പിൽ പുതിയ നായകനായിരിക്കും ടീം ഇന്ത്യക്കുണ്ടാവുക.
ഐപിഎൽ ആവേശം അവസാനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇനിയുള്ള ശ്രദ്ധ ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലാണ്. കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര എന്ന സവിശേഷത കൂടിയുള്ളതിനാൽ ശ്രദ്ധ ഒരൽപം
തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീമിന് ഇങ്ങനെ ഒരു പരമ്പര ഇപ്പോള്‍ ആവശ്യമായിരുന്നു. യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവർക്ക് റെഡ്ബോളിൽ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്.
ഉദാഹരണമായി ഈ ഐപിഎൽ സീസൺ കഴിഞ്ഞാൽ ആകെ ഒമ്പത് ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളത്. ചുരുക്കി പറഞ്ഞാൽ അടുത്ത ഏഴ് മാസത്തിൽ ഇന്ത്യ കളിക്കേണ്ടത് ഒമ്പത് ഏകദിനം മാത്രമാണെന്ന്..
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കിരീടം നിലനിർത്തുക എന്നത് മാത്രമല്ല, ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന അടുത്ത ടി20 ലോകകപ്പിൽ സ്വന്തം നാട്ടുകാർക്ക് മുന്നിൽ കിരീടം ഉയർത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്.
സംഭവങ്ങളുടെ തുടക്കം അഞ്ച് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് ഇന്ത്യയുടെ ഫോർമാറ്റിലും നായകൻ വിരാട് കോഹ്ലിയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കോഹ്ലി ടി20 നായക സ്ഥാനം ഒഴിയാൻ തീരുമാനിച്ചു. 2020ലെ ടി20 ലോകകപ്പിനു ശേഷമാണ് ടി20 ടീമിന്റെ നായകസ്ഥാനം കോലി
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായ ഗിൽ ഉടൻ ഇന്ത്യയുടെ മറ്റ് ഫോർമാറ്റുകളിലും നായകനാവും എന്ന കാര്യത്തിൽ സംശയമില്ല. അതിന് വേണ്ടി തന്നെയാണ് ഗില്ലിനെ ഗംഭീറും ബിസിസിഐഈ രീതിയിൽ വളർത്തിയെടുത്തത്.
സമീപ കാലത്തായി ഇന്ത്യൻ ടി20 ടീമിൽ 3 സ്പിന്നർമാരെ നമ്മുക്ക് കാണാനാവും. അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയി, വരുൺ ചക്രവർത്തി എന്നിവരാണ് പ്രധാനമായും ഇന്ത്യയുടെ ടി20 ഇലവനിൽ ഇടം പിടിക്കുന്ന 3 സ്പിന്നമാർ. 3 സ്പിന്നർമാരെ ഉൾപ്പെടുത്തിയുള്ള ഗംഭീറിന്റെ ഈ തന്ത്രം
നായകസ്ഥാനമില്ലാതെ ടീമിൽ ഉൾപ്പെടുത്താമെന്ന് സിലക്ടർമാർ രോഹിത്തിനോട് പറഞ്ഞെങ്കിലും, അതു വേണ്ടെന്ന് രോഹിത് തീരുമാനിക്കുകയായിരുന്നു’









