സീസണിൽ മികച്ച പ്രകടനം നടത്തിയ താരം ഡെൽഹിക്കെതിരെയുള്ള നിർണായക മത്സരത്തിൽ മുംബൈയുടെ വിജയശിൽപ്പിയുമായി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി 3 പ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
മിച്ചൽ സാന്റനറുടെ മിന്നും സ്പെല്ലും സൂര്യകുമാർ യാദവിന്റെ അർദ്ധസെഞ്ചുറിയും ചർച്ചയായ മത്സരത്തിൽ മറ്റൊരാൾ കൂടിയുണ്ട് മുംബൈ നിരയിൽ..
മഴ മൂലം ഇന്നത്തെ മത്സരം മുടങ്ങിയാൽ ഇരു ടീമുകൾക്കും ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. അങ്ങനെയെങ്കിൽ ഇരു ടീമുകളുടെയും അവസാന മത്സരം നിർണായകമാകും.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ മണ്ടനായിരിക്കും ലക്ക്നൗ സൂപ്പർ ജെയ്ന്റ്സ് സ്പിന്നർ ദിഗ്വേഷ് റാതി. കാരണം താരത്തിന് ഐപിഎലിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിന്റെ മൂന്നിൽ ഒന്ന് ഇതോടകം പിഴയായി നൽകിയിരിക്കുകയാണ്. ഇതിൽ പിഴ വരുന്നതോ തന്റെതായ
14 മത്സരങ്ങളിൽ നിന്നും 8 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് റോയൽസ് ഇത്തവണ ഫിനിഷ് ചെയ്തത്. ഒട്ടനവധി പോരായ്മകൾ പ്രകടമായ സീസൺ കൂടിയായിരുന്നു ഇത്. അടുത്ത സീസണിൽ കളത്തിലിറങ്ങുമ്പോൾ റോയൽസ് നിർബന്ധമായും ഒഴിവാക്കേണ്ടതും അടുത്ത ലേലത്തിൽ വാങ്ങിക്കേണ്ടതുമായ താരങ്ങളെ പറ്റിയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ
പഞ്ചാബിനെതിരെ 49 പന്തിൽ 69 റൺസ് എടുത്തതാണ് താരത്തിന്റെ സീസണിലെ ഉയർന്ന സ്‌കോർ. എന്നാൽ വലിയ സ്‌കോർ പിന്തുടർന്ന് ബാറ്റ് ചെയ്ത സിഎസ്കെ നിരയിൽ വളരെ പതിയെ ബാറ്റ് ചെയ്ത താരത്തിന്റെ ഈ ഇന്നിംഗ്‌സും വിമർശനവിധേയമായിരുന്നു.
ഐപിഎൽ 2025 ലെ ഏറ്റവും ഉയർന്ന തുക ലഭിച്ച താരമാണ് ഋഷഭ് പന്ത്. 27 കോടി രൂപയ്ക്കാണ് താരത്തെ ലക്നൗ സൂപ്പർ ജയൻറ്സ് മെഗാ ലേലത്തിൽ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. എന്നാൽ പന്തിനേക്കാൾ പ്രതിഫല മൂല്യമുള്ള
ഐപിഎല്ലിൽ ഈ സീസണിൽ മിന്നും ഫോമിലാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ അവർ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്. ഇതിനിടയിൽ ആർസിബിയുടെ മത്സരത്തിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണ്.
ഒരു ക്യാപ്റ്റൻ എന്ന നിലയിൽ 14 വയസ്സുകാരന് വേണ്ടി വഴിമാറിക്കൊടുക്കുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ അത് തന്റെ സ്വന്തം കരിയർ തുലച്ച് കൊണ്ട് വേണോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.
പഞ്ചാബ് ഉയർത്തിയ 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റോല്‍സിനായി ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരുടെയും വെടിക്കെട്ടിലൂടെ പവർപ്ലേയിൽ 89 റൺസാണ് രാജസ്ഥാൻ നേടിയത്.









