ഐ എസ് എൽ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ലബ് മാനേജ്മെന്റ് തങ്ങളുടെ വിദേശ താരങ്ങൾക്ക് വേണ്ടി പുതിയൊരു തീരുമാനം എടുത്തിട്ടുണ്ടെന്നതിന്റെ തെളിവാണിത്.
അടുത്ത സീസൺ ഐ എസ് എൽ സംബന്ധിച്ച് ചില അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്. തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിലൊരു സീസൺ നഷ്ടപ്പെടുമോയെന്ന ആശങ്ക ചില വിദേശതാരങ്ങൾക്കുണ്ട്
മുൻപ് ഇന്ത്യൻ ക്ലബ്ബുകൾക്ക് നേട്ടങ്ങളുണ്ടാക്കി നൽകിയ വിദേശ താരങ്ങളെയാണ് ഇപ്പോൾ ഒഴിവാക്കാൻ ക്ലബ്ബുകൾ നിർബന്ധിതരാകുന്നത്. ഈ സാഹചര്യം ഇന്ത്യൻ ഫുട്ബോളിന് പൊതുവെ ഒരു വലിയ തിരിച്ചടിയാണ്. സീസൺ റദ്ദാക്കിയാൽ ക്ലബ്ബുകൾ അടച്ചുപൂട്ടേണ്ടി വരുമോ എന്ന ഭയവും നിലവിലുണ്ട്.
ഒരു വശത്ത് ക്ലബ്ബിന്റെ നീക്കം ബിസിനസ്പരമായി ശരിയായ തീരുമാനമാണെന്ന് വാദിക്കുന്നവരുണ്ടെങ്കിലും, ആരാധകരുടെ വികാരങ്ങളെ മാനിക്കാതെയും ടീം ശക്തിപ്പെടുത്തുന്നതിൽ വേണ്ടത്ര ശ്രദ്ധ നൽകാതെയും മുന്നോട്ട് പോകുന്ന ബ്ലാസ്റ്റേഴ്സിന് ഇത് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിംനസ് പുതിയ ക്ലബ്ബിൽ ചേർന്നു. പോളിഷ് ക്ലബായ ബ്രൂക്ക്-ബെറ്റ് ടെർമാലിക്ക നീസീക്സയിലാണ് താരം ചേർന്നത്. ജീസസിന്റെ വരവ് പോളിഷ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. വരാനിരിക്കുന്ന 2025-26 സീസണിൽ പോളണ്ടിലെഫസ്റ്റ് ഡിവിഷൻ ലീഗായ
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ജീസസ് ജിംനസ് ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ കൂടിയായിരുന്നു അദ്ദേഹം.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട രണ്ട് സൂപ്പർ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ലക്ഷ്യം വെക്കുന്നത്. വരാൻ പോകുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഈ പ്രധാന താരങ്ങൾ ടീമിൽ തുടരുന്ന സംബന്ധിച്ചുള്ള അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോളിനെ കൂടുതൽ അടുത്തറിയുന്ന അന്റോണിയോ ലോപ്പസ് അബാസ് നിലവിൽ ഇന്ത്യൻ ഫുട്ബോളിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
സമീപ കാലത്തായി ആരംഭിച്ച ഫാബ് (ഫാൻസ് അഡ്വൈസറി ബോർഡ്) സമാന അവസ്ഥയിലാണ്. മാനേജ്‌മെന്റ് പറയുന്നത് അക്ഷരം പ്രതി കേട്ട് അതിനെ കുറിച്ച് മിനുട്ട്സ് തയാറാക്കിയതല്ലാതെ, ബ്ലാസ്റ്റേഴ്‌സ് എന്ത് കൊണ്ട് ഡ്യൂറൻഡ് കപ്പിൽ പങ്കെടുത്തില്ല, അതിനുള്ള വ്യക്‌തമായ കാരണം ഇതൊന്നും മാനേജ്‌മെന്റിൽ നിന്നും
നിലവിൽ പുതിയ കോച്ചിനായി തിരിച്ചിൽ തുടങ്ങിയിട്ടുണ്ട്.ചില റിപ്പോർട്ടുകൾ പ്രകാരം മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റിന് തന്നെ വീണ്ടും വരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.






