ഐ എസ് എല്ലിന്റെ വരാൻ പോകുന്ന സീസണിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ പടിയിറങ്ങിയിട്ടുണ്ട്. കരാർ അവസാനിച്ചും മറ്റുമായാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും താരങ്ങൾ പടിയിറങ്ങിയത്.
യൂറോപ്യൻ ഫുട്ബോളിൽ ഒരു ഇന്ത്യൻ താരത്തിന് അവസരം ലഭിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് തന്നെ അഭിമാനകരമാണ്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയിൽ ഡ്രിൻചിഞ്ച് ഒരു പ്രധാനിയായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലായ്മയുണ്ടായിരുന്നു. പലപ്പോഴും നിർണായക മത്സരങ്ങളിൽ പിഴവുകൾ വരുത്തിയത് ടീമിന് തിരിച്ചടിയായി. ആരാധക പ്രതിഷേധവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
ഈ നീക്കം യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും, ക്ലബ്ബിന്റെ അക്കാദമിയിൽ നിന്നുള്ള പ്രതിഭകളെ വളർത്താനും സഹായിക്കുമെമെങ്കിലും ഒരു കോമ്പറ്റീഷൻ ലീഗിൽ ഇത് ഗുണം ചെയ്യില്ല.
ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണമെന്റിനു മുൻപായി ഒരുക്കങ്ങൾക്ക് ശക്തി പകരുവാനുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾക്ക് മുന്നിലുള്ള ഈ അവസരത്തിൽ നിന്നും പിന്മാറുന്നത് ഏഴ് ഐ എസ് എൽ ടീമുകളാണ്.
ഐ എസ് എൽ അടുത്ത സീസണിലേക്ക് വേണ്ടി രണ്ട് ഇന്ത്യൻ താരങ്ങളുടെ സൈനിംഗ് പൂർത്തിയാക്കിയത് സംബന്ധിച്ചുള്ള പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് ആണ് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ നൽകിയത്.
പല കളികളിലും താരം സബ് ചെയ്താണ് ഇറങ്ങിയത്.താരം ക്ലബ് വിട്ട് നിലവിൽ കംബോഡിയൻ ലീഗിലേക്കാണ് പോവുന്നത്.
മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ എൽകോ ഷട്ടരി വീണ്ടും കേരളത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ.കേരള സൂപ്പർ ലീഗ് ടീമായ മലപ്പുറം എഫ്സിയുടെ മുഖ്യ പരിശീലക റോളിലേക്കാണ് ഷട്ടറി എത്തുക്ക എന്ന റിപ്പോർട്ട് ഉണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിനു മുൻപായി ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ മറ്റൊരു ഇന്ത്യൻ സൂപ്പർ താരത്തിനെ കൂടി കൈവിടുകയാണ്
യുവതാരങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകാൻ ക്ലബ്ബുകൾക്ക് കഴിയണം, അല്ലാത്തപക്ഷം പ്രതിഭാധനരായ കളിക്കാർക്ക് വഴിമാറേണ്ടി വരും എന്നതിന് ഉദാഹരണമാണ് സൗരവ്.





