ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പരിശീലകന്മാർക്ക് കീഴിലാണ് അണിഞ്ഞൊരുങ്ങുന്നത്. കഴിഞ്ഞ സീസണിലും പുതിയ പരിശീലകനെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പ്ലേ ഓഫ് പോലും കാണാൻ കഴിഞ്ഞിരുന്നില്ല. Also Read -
പുതിയ ക്ലബ്ബിൽ പെപ്രക്ക് തന്റെ ഫോം വീണ്ടെടുക്കാനും കരിയർ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ക്ലബ്ബിന്റെ ആക്രമണ ഫുട്ബോൾ ശൈലിക്ക് പെപ്രയുടെ സാന്നിധ്യം കരുത്താകും.
വരാൻ പോകുന്ന സീസണിന് മുന്നോടിയായി സ്പാനിഷ് ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു പരിചയസമ്പത്തുള്ള സ്പാനിഷ് സൂപ്പർതാരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ സൈനിങ് സ്വന്തമാക്കുകയാണ് കേരള.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മോഹൻ ബഗാൻ സൂപ്പർ താരത്തിനെ നോട്ടമിടുന്നുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് കമന്റെറ്റർ ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ വളരെ പ്രധാനപ്പെട്ട രണ്ട് വിദേശ താരങ്ങൾക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ ട്രാൻസ്ഫർ നീക്കങ്ങൾ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ സ്വന്തമാക്കുമെന്നാണ്. അതോടൊപ്പം ചില മുൻനിര താരങ്ങൾ ക്ലബ് വിടാനും സാധ്യതയുണ്ട്. ലഭിക്കുന്ന ഏറ്റവും പുതിയ
ചില താരങ്ങൾ അങ്ങനെയാണ്. വളരെ കുറച്ച് മത്സരങ്ങൾ കൊണ്ട് അവർ ആരാധകരുടെ ഹൃദയം കീഴടക്കും. അത്തരത്തിൽ വളരെ കുറച്ച് മത്സരം മാത്രം കളിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ പ്രിയങ്കരനായ ഒരു താരമുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് കമന്റ്റ്റർ ഷൈജു ദാമോദരൻ നൽകിയ അപ്ഡേറ്റുകൾ പ്രകാരം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെയും ഐ എസ് എൽ ക്ലബ്ബുകളുടെയും ഓഫറുകൾ ഇവാൻ വുകമനോവിചിനു ലഭിച്ചിട്ടുണ്ട്.
നാളെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് യോഗം നടക്കുന്നുണ്ട്. ഈ യോഗത്തിൽ മനോല മാർക്കസിന്റെ ഭാവി തീരുമാനിക്കപ്പെട്ടേക്കും.എന്താണ് മുന്നോട്ടുള്ള തീരുമാനംമെന്നും നാളെ അറിയാം. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പോയതിനുശേഷം ഇതുവരെയും മറ്റൊരു ടീമിന്റെയും പരിശീലക ചുമതല ഏറ്റെടുക്കാതിരുന്ന ഇവാൻ വുകമനോവിചിനു മുന്നിൽ പുതിയ ഓഫറുകൾ വരുന്നുണ്ട്.







