തൊട്ട് മുമ്പുള്ള ഓവറിൽ മോഹിത് ശർമ്മയെ സിക്സർ അടിച്ചത് പോലെ അടിക്കാമെന്നായിരുന്നു ജ്യൂറേൽ കരുതിയത്. എന്നാൽ പന്തെറിഞ്ഞത് സ്റ്റാർക്ക് ആണെന്ന കാര്യം അദ്ദേഹം മറന്നെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു.
ത്സരത്തിന്റെ 19 ആം ഓവറിലാണ് സംഭവം. നിർണായകമായ പത്തൊമ്പതാം ഓവർ എറിയാനെത്തിയത് മോഹിത് ശർമ്മയായിരുന്നു. രാജസ്ഥാന് 12 പന്തിൽ 23 റൺസായിരുന്നു അപ്പോൾ വിജയിക്കാൻ ആവശ്യം.
റെഗുലർ മത്സരത്തിൽ രാജസ്ഥാന് അനുകൂലമായിരുന്നു കാര്യങ്ങൾ.. എന്നാൽ തന്റെ അവസാന സ്പെൽ എറിയാനെത്തിയ മിച്ചൽ സ്റ്റാർക്കിന്റെ മികവിന് മുന്നിൽ രാജസ്ഥാൻ കീഴടങ്ങുകയായിരുന്നു.
രാജസ്ഥാൻ റോയൽസിന് തിരച്ചടിയായി സഞ്ജു സാംസൺ വീണ്ടുൻ പരിക്കേറ്റിരിക്കുകയാണ്. ബുധനാഴ്ച നടന്ന ഡൽഹിക്കെതിരായ മത്സരത്തിനിടയിലാണ് സഞ്ജു സാംസൺന്റെ ഇടുപ്പിന് പരിക്കേറ്റത്. ഇതേ തുടർന്ന് സഞ്ജു റിട്ടേര്‍ഡ് ഹര്‍ട്ടായി ക്രീസില്‍ നിന്ന് മടങ്ങിയിരുന്നു. 19 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ
സൂപ്പർ ഓവറിൽ തോൽക്കാൻ കാരണം രാജസ്ഥാൻ റോയൽസ് താരത്തിന്റെ സ്വാർത്ഥതയാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ആർച്ചറിന്റെ ഓവറിൽ സഞ്ജു അപ്പീൽ ചെയ്തിരുന്നവെങ്കിൽ ഒരു ഓവറിൽ ഡൽഹിയുടെ രണ്ട് വിക്കറ്റുകൾ നഷ്ടമായേനെ.. അത് ഡൽഹിയെ സമ്മർദ്ദത്തിലാക്കിയേനെ..
റൺസുകൾ വഴങ്ങുന്നു എന്ന് മാത്രമല്ല, നിർണായക ഘട്ടങ്ങളിൽ ബാറ്റർമാരെ പ്രതിസന്ധിയിലാക്കുന്ന ലൈനോ ലെങ്തോ, യോർക്കറുകളോ കണ്ടെത്താൻ താരത്തിന് സാധിക്കുന്നില്ല എന്ന് മാത്രമല്ല, ബാറ്റർക്ക് അനായാസം റൺസ് കണ്ടെത്താൻ സാധിക്കുന്ന ഫുൾടോസറുകൾ താരം വഴങ്ങുകയും ചെയ്യുന്നുമുണ്ട്.
ഋതുരാജ് ഗെയ്ക്‌വാദിന് പകരം നായക സ്ഥാനം ഏറ്റെടുത്ത എംഎസ് ധോണിയും പരിക്കിന്റെ പിടിയിലാണ്. ഇതിനെ സാധുകരിക്കുന്ന ഒരു വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്.
അങ്ങനെ തുടർച്ചയായ തോൽവികൾക്ക് വിരാമം നൽകി കൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ലക്ക്നൗ സൂപ്പർ ജെയ്ന്റ്സിനെ അഞ്ച് വിക്കെറ്റിന് തോൽപ്പിക്കുകയായിരുന്നു. CSK യ്ക്ക് വിജയിക്കാൻ സാധിച്ചത് മികച്ച ബൗളിംഗ് പ്രകടനം കാരണമാണ്. ബാറ്റിംഗിൽ
11 പന്തില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. എന്നാൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ധോണി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.









