ലക്നൗ ഉടമ സഞ്ജീവ് ഗോയെങ്കയും ധോണിയും തമ്മിൽ പ്രത്യക്ഷത്തിൽ പ്രശ്ങ്ങളൊന്നുമില്ല. എന്നാൽ ധോണി ആരാധകരെ സംബന്ധിച്ച് ഗോയെങ്ക അത്ര പ്രിയങ്കരനല്ല.
ധോണി നായകനായ ആദ്യ മത്സരത്തിൽ അൻഷുൽ കംബോജ് സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തിയിരിക്കുന്നു. രണ്ടാമത്തെ മത്സരത്തിൽ ഷെയ്ഖ് റഷീദും സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തി.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം പവർ പ്ലേയിൽ മികച്ച റൺസ് കണ്ടെത്താനാവാത്ത സിഎസ്കെയെ നമ്മൾ കാണിക്കുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ പുതുമുഖ താരം ഷെയ്ഖ് റഷീദിന് അരങ്ങേറ്റ അവസരം നൽകിയ ധോണിയുടെ തന്ത്രം വിജയ്ക്കുകയുണ്ടായി.
സഞ്ജുവിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുകയും, നിലവിൽ ടീം മാറിയപ്പോൾ പ്രകടനത്തിന് മങ്ങലേൽക്കുകയും ചെയ്ത 3 താരങ്ങളെ പരിചയപ്പെടാം…
ഇന്ത്യൻ പ്രീമിയർ ലീഗിൽ കരുത്തന്മാരായ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്. 12 റൺസിനാണ് മുംബൈ ഡൽഹിയെ തോൽപ്പിച്ചത്. മുംബൈയുടെ വിജയത്തിന് കാരണമായത് രോഹിത് ശർമ്മയുടെ നീക്കങ്ങളും. 206 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹി, തുടക്കത്തിൽ തന്നെ ഗാംഭീര
തന്റെ പേസ്, ലൈൻ, ലെങ്ത് എന്നിവ ഉപയോഗിച്ച് വൈഭാവിനെ ആർച്ചർ പരീക്ഷിക്കുമ്പോൾ ആർച്ചറെ താരം മനോഹരമായി നേരിടുന്നതും വിഡിയോയിൽ കാണാം. ഇത്തരത്തിൽ പക്വതയോടെ ബാറ്റ് വീശുന്ന താരത്തെ റോയൽസ് ഇനിയെങ്കിലും ടീമിലെത്തിക്കണമെന്നാണ് ആരാധകരുടെ വാദം.
വിഘ്‌നേശ് മുംബൈയിൽ കളിച്ചിരുന്ന സമയത്തൊന്നും നായകൻ ഹർദിക് പാണ്ട്യ താരത്തെ കൃത്യമായി ഉപയോഗിച്ചിരുന്നില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും വിഘ്‌നേശിന് ഹർദിക് മുഴുവൻ സ്പെൽ പോലും നൽകാത്തത് ചർച്ചയായിരുന്നു.
സീസണിൽ ഇത് വരെ അഞ്ച് മത്സരങ്ങളിൽ നിന്നും 3 രണ്ട് വിക്കറ്റുകൾ മാത്രമാണ് താരത്തിന് വീഴ്ത്താനായത്. പല മത്സരങ്ങളിലും താരം നന്നായി തല്ല് വാങ്ങുകയും ചെയ്തു. പഞ്ചാബിനായി ഇത്തവണ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ താരത്തിന് സാധിച്ചിട്ടില്ല.
പഞ്ചാബ് കിങ്‌സിനെതിരെയുള്ള വെടികെട്ട് ബാറ്റിങ്ങിൽ ഒട്ടേറെ ഐപിഎൽ ചരിത്രങ്ങളാണ് അഭിഷേക് ശർമ്മ സ്വന്തമാക്കിയത്. 55 പന്തിൽ നിന്ന് 141 റൺസാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക്ക് ശർമ്മ പഞ്ചാബ് കിങ്‌സിനെതിരെ അടിച്ച് കൂട്ടിയത്. ഇതോടെ ഐപിഎലിൽ ഒരു മത്സരത്തിൽ ഏറ്റവും
പന്തിന്റെ ബാറ്റിംഗ് പ്രകടനം ഇത്രമേൽ ചർച്ചയാവാൻ കാരണം അദ്ദേഹത്തിന് ലഭിച്ച തുക തന്നെയാണ്. ഇത്രയും തുക ലഭിച്ചില്ലായിരുന്നെങ്കിലും പന്തിന്റെ പ്രകടനത്തിന് ഇത്രയും വിമർശനം ഏൽക്കേണ്ടി വരില്ലായിരുന്നു.









