ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം വിഘ്‌നേഷിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് നേടിയ വിഘ്‌നേഷ് ഗുജറാത്തിനെതിരേ അവസരം പ്രതീക്ഷിക്കുമെന്നുറപ്പാണ്. ഈ സമയത്താണ് താരത്തെ മുംബൈ തഴയുന്നത്.
ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതൽ ബുമ്ര കളിക്കളത്തിന് പുറത്താണ്. പരിക്ക് കാരണം ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റിലും ബുമ്രയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.
ധോണി കുറച്ച് കൂടി നേരത്തെ ഇറങ്ങിയിരുന്നെകിൽ ടീമിന് കൂടുതൽ ഗുണക്കരമായേനെന്ന് ആരാധകർ വിശ്വസിക്കുന്നു.
ഒരൊറ്റ മാച്ചിൽ ഒരാളെ വാനോളം പുകഴ്ത്തുന്ന മലയാളികൾ ഒരൊറ്റ മത്സരത്തിൽ ഒരൽപം റൺസ് വഴങ്ങിയാൽ നിലത്തിടുന്നതും സർവസ്വാഭാവികമാണ്. പിച്ചിന്റെ ഗതി പോലും അറിയാതെയാണ് പലരും ഇത്തരത്തിൽ വിമർശനം നടത്തുന്നത്. അതിനാൽ ഇന്നത്തെ പോരാട്ടം വിഘ്‌നേശിന് നിർണായകമാണ്.
അവസാനമായി ബാംഗ്ലൂർ ചെപ്പോക്കിൽ വിജയിച്ചത് ഉദ്ഘാടന സീസണിലെ ഒരു മത്സരമാണ്. പിന്നീട് അങ്ങോട്ട് ഇതുവരെ RCB ക്ക് ചെപ്പോക്കിൽ ജയിക്കാൻ സാധിച്ചിരുന്നില്ല.
പണ്ടൊക്കെ ധോണി ക്രീസിലെത്തിയാൽ ഭയപ്പെട്ട് തന്ത്രങ്ങൾ മെനയുന്ന എതിർ ടീം നായകരെയാണ് നമ്മൾ കണ്ടത്. എന്നാലിപ്പോൾ ധോണി ബാറ്റ് ചെയ്യുമ്പോൾ ബാറ്റർക്ക് ഷോർട്ട് മിഡും സ്ലിപ്പും ഫീൽഡിങ് സെറ്റ് ചെയ്യാൻ എതിർ നായകൻ രജത് പടിദാർ തീരുമാനിച്ചപ്പോൾ ധോണി സ്വയം ഇല്ലാതാക്കുന്നത്
ആദ്യ മത്സരത്തിൽ രണ്ടോവറിൽ രണ്ട് വിക്കറ്റ്. രണ്ടാം മത്സരത്തിൽ എറിഞ്ഞ നാല് ഓവറിൽ 4 വിക്കറ്റ്. ആകെ 6 ഓവറിൽ വീഴ്ത്തിയത് ആറ് വിക്കറ്റുകൾ. അതും കൂറ്റനടിക്കാരുടെ വിക്കറ്റുകൾ.
പഞ്ചാബിനെതിരെ അടിവാങ്ങി കൂട്ടിയ ലക്നൗ ബൗളർമാർ കൂറ്റനടിക്കാരായ ഹൈദരബാദിനെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കി. ഈ രണ്ട് മത്സരങ്ങളിലും പൊതുവായ ഒരു മാറ്റമാണ് ശാർദൂൽ താക്കൂറിനെ പന്ത് ഉപയോഗിച്ച രീതികൾ.
185 സ്ട്രൈക്ക് റേറ്റ്, ആവറേജ് 49 ഉം, ഇക്കഴിഞ്ഞ യുപി ലീഗിലെ ഓറഞ്ച് ക്യാപ് ഹോൾഡറായ ചികാരയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കണക്കുകളാണ്. ടോപ് ഓർഡറിൽ ബാറ്റ് അങ്ങേയറ്റം അപകടകാരിയായ താരമാണ് ചികാര.
ഇതിനോടകം രണ്ട് മത്സരങ്ങളിൽ കളിച്ച ആർച്ചർ വിട്ട് നൽകിയ റൺസിന് കണക്കില്ല. ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിൽ നാലോവറിൽ 76 റൺസ് വഴങ്ങി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ സ്പെല്ലിന് താരം ഉടമയായി. കെകെആറിനെതിരെയും താരം റൺസ് വിട്ട് കൊടുക്കുന്നതിൽ








